Featured Videos

  • CII Celebrates India@75 - India's IT Journey@75

    CII Celebrates India@75 - India's IT Journey@75

    #DYK India is the largest #Software exporter in the world? As India completes #75yearsofIndependence, let's look at the country's IT journey over the last 75yrs.
    #IndiaAt75 #HarGharTiranga #AmritMahotsav #CIICelebratesIndiaat75

    CII Celebrates India@75 - India's IT Journey@75

    By CII| 226558 views

  • Manali Himachal Pradesh | टूरिज्म इंडस्ट्री में खुशी,जन-जीवन अस्त-व्यस्त, मनाली में भारी बर्फवारी

    Manali Himachal Pradesh | टूरिज्म इंडस्ट्री में खुशी,जन-जीवन अस्त-व्यस्त, मनाली में भारी बर्फवारी

    #manali #himachalpradeshnews #tourism #industry #disrupted #heavysnowfall #latestnews #breakingnews #news

    Watch JAN TV on :
    Tata Play DTH : 1185
    Airtel DTH: 355
    JIO Fiber: 1384
    https://www.youtube.com/jantvindia/live

    Make sure you subscribe to our channel and never miss a new video:
    https://www.youtube.com/jantvindia
    https://www.facebook.com/jantvindia
    https://www.instagram.com/jantvindia/
    https://twitter.com/JANTV2012
    http://www.jantv.in

    Jan TV Live | Hindi News LIVE 24X7 | Jan TV Live | Hindi news 24X7 LIVE
    Jan TV | Hindi News Jan TV Live | Jan TV News | Jan TV Live
    News Credit -VKJ

    Manali Himachal Pradesh | टूरिज्म इंडस्ट्री में खुशी,जन-जीवन अस्त-व्यस्त, मनाली में भारी बर्फवारी

    By JANTV RAJASTHAN| 0 views

  • Special Briefing on the Visit of President of Maldives to India (August 02, 2022)

    Special Briefing on the Visit of President of Maldives to India (August 02, 2022)



    Special Briefing on the Visit of President of Maldives to India (August 02, 2022)

    By Ministry of External Affairs, India| 194307 views

  • Soniya Bansal slams Isha Malviya’s relationship with Abhishek-Samarth & Vicky Jain’s toxic behaviour

    Soniya Bansal slams Isha Malviya’s relationship with Abhishek-Samarth & Vicky Jain’s toxic behaviour

    Soniya Bansal, the first contestant to get eliminated from Salman Khan’s Bigg Boss 17, recently sat down for a candid conversation with Bollywood Bubble host Rashita Sahni. The actress slammed Isha Malviya for sharing her bed with ex-boyfriend Abhishek Kumar despite being in a relationship with Samarth Jurel. She called out Mannara Chopra for using sisters Priyanka Chopra & Parineeti Chopra to get fame outside the BB house. Soniya also spoke about Munawar Faruqui’s inappropriate touch, Vicky Jain’s toxic behaviour towards wife Ankita Lokhande and Salman Khan’s biased behaviour on Weekend Ka Vaar. Watch the full interview here!

    #soniyabansal #biggboss17

    Check out the video to know more.

    SUBSCRIBE To Bollywood Bubble:
    Click Here ► http://bit.ly/2hjMB6X

    Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...

    Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.

    Like us on Facebook - https://www.facebook.com/BollywoodBubble
    Follow us on Twitter - https://twitter.com/bollybubble
    Follow us on Instagram - https://www.instagram.com/bollywoodbubble/

    Click on the Subscribe Button NOW and Stay Tuned.

    Soniya Bansal slams Isha Malviya’s relationship with Abhishek-Samarth & Vicky Jain’s toxic behaviour

    By Bollywood Bubble| 75 views

  • Bigg Boss 17 OPENING VOTING Trend | Kaun Hoga Ghar Se Beghar?

    Bigg Boss 17 OPENING VOTING Trend | Kaun Hoga Ghar Se Beghar?

    Bigg Boss 17 OPENING VOTING Trend | Kaun Hoga Ghar Se Beghar?

    #biggboss17 #ishamalviya #samarthjurel

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Bigg Boss 17 OPENING VOTING Trend | Kaun Hoga Ghar Se Beghar?

    By Bollywood Spy| 57 views

  • How To : Fuller lips with Easy Techniques - No Lip Liners - No Overlining Ft. Pilgrim Lip care range

    How To : Fuller lips with Easy Techniques - No Lip Liners - No Overlining Ft. Pilgrim Lip care range

    Pilgrim, a vegan skincare brand, has announced that it is launching a lip care range, including lip serums, lip balms, lip scrubs and lip sleeping masks, in a range of fun and deliciously fragrant flavours including bubblegum, blueberry, and peppermint.
    Use my code NidhiK15' to get 15% off
    (Code available only on their official website)
    Shop for this amazing lip care range from Pilgrim here -
    https://bit.ly/3zGPPZd

    Also available on Nykaa, Amazon, Flipkart, Myntra & Purplle

    #pilgrim #journeywithpilgrim #Whatsonyourlip #holasqualane #liproutine #lipbalm #lipscrub #lipserum #lipproducts #glossylips #hydratedlips
    This video is Sponsored by Pilgrim
    Subscribe to my Vlog Channel - Nidhi Katiyar Vlogs
    https://www.youtube.com/channel/UCVgQXr1OwlxEKKhVPCTYlKg
    -----------------------------------------------------------------------------------------------------------------------------

    Watch My other Vlogs -
    https://www.youtube.com/watch?v=ih_bKToLC3g&list=PLswt2K44s-hbKsvEBLEC5fHDkEp7Wwnpd

    Watch My Disney Princess to Indian Wedding Series here - Its fun to watch Indian Avatar of Disney Princesses -
    https://www.youtube.com/watch?v=lPkRbupcUB0&list=PLswt2K44s-haUOABjzzUOG2jwUh_Fpr96

    Watch My Monotone Makeup Looks Here -
    https://www.youtube.com/watch?v=WrpPx-_F1Yw&list=PLswt2K44s-hZOfXt-sSQlVe7C_vBOjsWQ

    Love Affordable Makeup - Checkout What's new in Affordable -
    https://www.youtube.com/watch?v=lowjaZ9kZcs&list=PLswt2K44s-hZcQ-tZUr7GzH0ymkV18U8o

    Here is my Get UNREADY With Me -
    https://www.youtube.com/watch?v=aLtDX9l8ovo&list=PLswt2K44s-hbLjRz8rtj8FTC-3tZ55yzY
    -----------------------------------------------------------------------------------------------------------------------------------
    Follow me on all my social media's below:
    email :prettysimplenk@gmail.com
    Facebook: https://www.facebook.com/prettysimplenk

    By Nidhi Katiyar| 383293 views

  • ECI Press Briefing

    ECI Press Briefing

    Press briefing of Election Commission of India on completion of 2nd Phase of #LokSabhaElection2019 and State Legislative Assemblies elections.

    #PollingDay #DeskKaMahaTyohaar #NoVoterToBeLeftBehind

    Watch ECI Press Briefing With HD Quality

    By Election Commission of India| 431662 views

  • Bigg Boss 17 WKW Update | Karan Kundra Ki Hogi Entry, Salman Ke Samne Dikhenge

    Bigg Boss 17 WKW Update | Karan Kundra Ki Hogi Entry, Salman Ke Samne Dikhenge

    Bigg Boss 17 WKW Update | Karan Kundra Ki Hogi Entry, Salman Ke Samne Dikhenge
    #biggboss17 #salmankhan #karankundra

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Bigg Boss 17 WKW Update | Karan Kundra Ki Hogi Entry, Salman Ke Samne Dikhenge

    By Bollywood Spy| 145 views

Search videos: #malayalm

  • ബഹിരാകാശത്തെ നിഗൂഢ സിഗ്നലുകൾ  കണ്ടെത്തി ഭീമൻ ദൂരദർശിനി

    ബഹിരാകാശത്തെ നിഗൂഢ സിഗ്നലുകൾ കണ്ടെത്തി ഭീമൻ ദൂരദർശിനി

    ബഹിരാകാശത്തെ നിഗൂഢ സിഗ്നലുകൾ കണ്ടെത്തി ഭീമൻ ദൂരദർശിനി

    ഭൂമിയിലെ ടെലസ്‌കോപുകൾ പിടിച്ചെടുത്ത അതിശക്തമായ നിഗൂഢ സിഗ്നലുകളെ കുറിച്ച് ഇടക്കിടെ വലിയ ചർച്ചകൾ നടക്കാറുണ്ട്. ഏറ്റവും അവസാനമായി ചൈനയിലെ ഭീമൻ ദൂരദർശിനുയും നിഗൂഢമായ സിഗ്നലുകൾ കണ്ടെത്തിയിരിക്കുന്നു. ഇത് സംബന്ധിച്ച് ചൈനീസ് ജ്യോതിശാസ്ത്രജ്ഞരാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഭൂമിയിൽ നിന്ന് ഏകദേശം 300 കോടി പ്രകാശവർഷം അകലെയുള്ള ഒരു സ്രോതസ്സിൽ നിന്നാണ് നിഗൂഢ സിഗ്നലുകൾ വന്നിരിക്കുന്നത്. ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും വലുതും സെൻസിറ്റീവുമായ റേഡിയോ ദൂരദർശിനിയാണ് ഈ സിഗ്നലുകൾ പകർത്തിയിരിക്കുന്നത്.

    500 മീറ്റർ അപേർച്ചർ സ്ഫെറിക്കൽ റേഡിയോ ടെലിസ്‌കോപ്പ് (ഫാസ്റ്റ്) ഉപയോഗിച്ചാണ് സിഗ്നലുകൾ കണ്ടെത്തിയത്. അവ ശ്രദ്ധാപൂർവ്വം ക്രോസ് ചെക്ക് ചെയ്ത് പ്രോസസ്സ് ചെയ്യുകയാണെന്ന് ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ (എൻ‌എ‌ഒ‌സി) നാഷണൽ ആസ്ട്രോണമിക്കൽ ഒബ്സർവേറ്ററീസ് ഗവേഷകർ അഭിപ്രായപ്പെട്ടു

    അന്യഗ്രഹ ജീവികളെയടക്കം വീക്ഷിക്കാൻ ലക്ഷ്യമിട്ട് ചൈന നിർമിച്ച റേഡിയോ ടെലസ്കോപ്പാണ് ഫാസ്റ്റ്. ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലസ്‌കോപ്പാണിത്. FAST എന്നാണ് ടെലസ്‌കോപ്പിന് പേരു നൽകിയിരിക്കുന്നത്. Five hundred meter Aperture Spherical Telescope എന്നാണ് FAST-ന്റെ പൂർണരൂപം. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗൂഷു പ്രവിശ്യയിൽ സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ ടെലസ്‌കോപ്പിനു 30 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലുപ്പമുണ്ട്.

    പ്രപഞ്ചത്തിന്റെ ഏതുഭാഗത്തു നിന്നും സിഗ്നലുകൾ സ്വീകരിക്കാൻ കെൽപ്പുള്ള ടെലസ്‌കോപ്പിൽ ത്രികോണാകൃതിയിലുള്ള 4500 പാനലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. പ്രപഞ്ചത്തിന്റെ ആയിരം പ്രകാശവർഷം ആഴത്തിലേക്കിറങ്ങി ചെല്ലാൻ ടെലസ്‌കോപ്പിനു കഴിയും. അഞ്ച് വര്‍ഷമെടുത്താണ് ചൈന ലോകത്തിലെ ഏറ്റവും വലിയ ടെലസ്‌കോപ്പ് നിര്‍മിച്ചത്. ടെലസ്‌കോപ്പിന്റെ ഹൃദയമായ റെറ്റിന നേരത്തെ തന്നെ പരീക്ഷിച്ച് വിജയിച്ചിരുന്നു. 30000 കിലോഗ്രാം ഭാരമുള്ളതാണ് ഫാസ്റ്റിന്റെ റെറ്റിനയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

    2003ലാണ് ആദ്യമായി ഈ ബ്രഹ്മാണ്ഡ പദ്ധതിയുടെ ആലോചന ചൈനയില്‍ നടക്കുന്നത്. ടെലസ്‌കോപ്പിന്റെ ആന്റിന വഴിയാണ് ദിശ നിശ്ചയിക്കുക. പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഫാസ്റ്റ് നല്‍കുന്നുണ്ട്. ഒരു സാദാ ടിവി ആന്റിനയോട് സമാനമായ പ്രവര്‍ത്തനരീതിയാണ് ഫാസ്റ്റിന്റേത്. എന്നാല്‍ പ്രപഞ്ചത്ത

    By News60 ML| 84 views

  • ലോകത്തിലെ ആദ്യത്തെ പൂര്‍ണ വെജിറ്റേറിയന്‍ നഗരം

    ലോകത്തിലെ ആദ്യത്തെ പൂര്‍ണ വെജിറ്റേറിയന്‍ നഗരം

    ലോകത്തിലെ ആദ്യത്തെ പൂര്‍ണ വെജിറ്റേറിയന്‍ നഗരം

    അതെ, ലോകത്തിലെ ആദ്യത്തെ പൂര്‍ണ വെജിറ്റേറിയന്‍ നഗരം നമ്മുടെ ഇന്ത്യയില്‍ത്തന്നെയാണ്‌. ഗുജറാത്തിലാണ് പാലിതാന എന്ന ആ നഗരം. വളരെ ചെറിയൊരു നഗരമാണിതെങ്കിലും അതിന്റെ ഖ്യാതി ലോകമെമ്പാടും എത്തിയിരിക്കുന്നു. ജൈനരാണ് നിവാസികളില്‍ ഭൂരിഭാഗവും. ജൈനമതവിശ്വാസികളുടെ അനേകം ക്ഷേത്രങ്ങളും ഐതിഹ്യങ്ങളും ഉറങ്ങുന്ന പാലിതാനയുടെ വിശേഷങ്ങള്‍ അറിയാം.

    2014 ല്‍ ഗുജറാത്ത് സര്‍ക്കാരാണ് പാലിതാന നഗരത്തെ മാംസരഹിത മേഖലയായി പ്രഖ്യാപിച്ചത്. ഇവിടെ ഭക്ഷണ ആവശ്യങ്ങള്‍ക്കായി മൃഗങ്ങളെ കൊല്ലുന്നത് നിയമവിരുദ്ധമാണ്. മുട്ടയോ മാംസമോ വില്‍ക്കുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ജൈനഭൂരിപക്ഷ മേഖലയായതിനാല്‍ അവരുടെ അനുഷ്ഠാനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ക്ഷതമേല്‍ക്കുന്നവിധം മാംസാഹാരഉപയോഗം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് 200 ഓളം ജൈന സന്യാസികള്‍ നിരാഹാര സമരം നടത്തിയതിനെ തുടര്‍ന്നായിരുന്നു നിരോധനം.

    ജൈനമതം എത്രപേര്‍ പിന്തുടരുന്നുവെന്നതിന് ഇന്നും കൃത്യമായ കണക്കുകളില്ല, എന്നാല്‍ ലോകമെമ്പാടും നാലു മുതല്‍ അഞ്ചു വരെ ദശലക്ഷം ആളുകള്‍ ജൈനമതവിശ്വാസികളാണ് എന്ന് കണക്കാക്കപ്പെടുന്നു. ഭാവ്‌നഗറില്‍ നിന്ന് 50 കിലോമീറ്റര്‍ ദൂരെ സ്ഥിതിചെയ്യുന്ന പാലിതാനയ്ക്ക് ആയിരം ക്ഷേത്രങ്ങളുള്ള ഒരേയൊരു പര്‍വതനഗരം എന്ന റെക്കോര്‍ഡുമുണ്ട്. ജൈനർക്ക് പാലിതാന പുണ്യഭൂമിയാണ്.

    പാലിതാനയിലെ ഏറ്റവും പ്രസിദ്ധമായ സ്ഥലം. ജൈന സമൂഹം പവിത്രമായി കരുതുന്ന തീര്‍ഥാടന കേന്ദ്രമാണ് ശത്രുഞ്ജയ് മഹാതീര്‍ഥ്. മാര്‍ബിളില്‍ കൊത്തിയെടുത്ത 1300 ലധികം ക്ഷേത്രങ്ങള്‍ ശത്രുഞ്ജയ കുന്നുകളില്‍ സ്ഥിതിചെയ്യുന്നു. കുന്നിന്‍ മുകളിലുള്ള പ്രധാന ക്ഷേത്രം ഒന്നാം തീര്‍ഥങ്കര പ്രഭു പാലിതാന ആദിനാഥിനായി സമര്‍പ്പിച്ചിരിക്കുന്നു. 591 മീറ്റര്‍ ഉയരമുള്ള ശത്രുഞ്ജയ പര്‍വതത്തിന്റെ മുകളിലെത്തണമെങ്കില്‍ 4 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദുര്‍ഘടമായ പാത താണ്ടണം. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഡോളി, ലിഫ്റ്റ് കസേരകള്‍ എന്നിവ ലഭ്യമാണ്. മുകളിലെത്താന്‍ മറ്റൊരു വഴിയുമുണ്ട്. ആന സവാരിയാണത്. കൊടുമുടിക്കു മുകളിലുള്ള ക്ഷേത്രങ്ങളെല്ലാം ആയിരം വര്‍ഷത്തിലധികം പഴക്കമുള്ളവയാണ്.

    ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങളാണ് പാലിതാനയിലെ പ്രധാന ആകര്‍ഷണം. ഓരോന്നും ജൈന ഇതിഹാസങ്ങളുമായും അവയുടെ ധീര ചരിത്രവുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇവയിൽ മിക്കതും ഓരോ കുന്ന

    By News60 ML| 53 views

  • ത്രീ-ഇൻ-വൺ സേവനവുമായി ബിഎസ്എൻഎൽ

    ത്രീ-ഇൻ-വൺ സേവനവുമായി ബിഎസ്എൻഎൽ

    എസിയിട്ട് ശേഷം കാറിൽ വിശ്രമിക്കുന്നവർ സൂക്ഷിക്കുക, കാരണം ചിലപ്പോൾ എസി വെന്റിലേറ്ററിലുടെ തിരിച്ചു കയറിയ കാര്‍ബണ്‍ മോണോക്സൈഡ് നിങ്ങളുടെ ജീവൻ കവരാം. മദ്യപിച്ചോ അല്ലാതെയോ ‘എസി’ യിൽ ഉറങ്ങിപ്പോകുന്ന പലർക്കും ഇതു മനസിലാകണമെന്നില്ല. ഈ സമയത്തു വാഹനം പുറന്തള്ളേണ്ട ‘പുക’ പലവിധ കാരണങ്ങൾ കൊണ്ടു കാബിനകത്തേക്കുതന്നെ വന്നാൽ, അതു രക്തത്തിലെ ഓക്സിജന്റെ അളവു കുറച്ച് മരണത്തിനു വരെ കാരണമായിത്തീരുന്നു.
    Car insurance, Car, Acident, Co3, Malayalm, Car acident co3 malayalm, Renew car insurance, Car insurance renewal, Car insurance premium, Online car insurance renewal, Car insurance policy

    ത്രീ-ഇൻ-വൺ സേവനവുമായി ബിഎസ്എൻഎൽ

    By News60 ML| 155 views

  • കാറിൽ എസിയിട്ട് ഉറങ്ങുന്നവർ സൂക്ഷിക്കുക|

    കാറിൽ എസിയിട്ട് ഉറങ്ങുന്നവർ സൂക്ഷിക്കുക|

    കാറിൽ എസിയിട്ട് ഉറങ്ങുന്നവർ സൂക്ഷിക്കുക

    എസിയിട്ട് ശേഷം കാറിൽ വിശ്രമിക്കുന്നവർ സൂക്ഷിക്കുക, കാരണം ചിലപ്പോൾ എസി വെന്റിലേറ്ററിലുടെ തിരിച്ചു കയറിയ കാര്‍ബണ്‍ മോണോക്സൈഡ് നിങ്ങളുടെ ജീവൻ കവരാം. മദ്യപിച്ചോ അല്ലാതെയോ ‘എസി’ യിൽ ഉറങ്ങിപ്പോകുന്ന പലർക്കും ഇതു മനസിലാകണമെന്നില്ല. ഈ സമയത്തു വാഹനം പുറന്തള്ളേണ്ട ‘പുക’ പലവിധ കാരണങ്ങൾ കൊണ്ടു കാബിനകത്തേക്കുതന്നെ വന്നാൽ, അതു രക്തത്തിലെ ഓക്സിജന്റെ അളവു കുറച്ച് മരണത്തിനു വരെ കാരണമായിത്തീരുന്നു.

    എയർ കണ്ടിഷൻ ഓണാണെങ്കിലും വായുസഞ്ചാരം ശരിയായി നടക്കാത്തതിനാൽ കാറിനുള്ളിലെ കാർബൺ മോണോക്സൈഡിന്റെ അളവു കൂടുന്നു. സാധാരണ നാം ശ്വസിക്കുന്ന പ്രാണവായുവിലെ ഓക്സിജൻ രക്‌തത്തിലെ ഹീമോേഗ്ലാബിനെ കൂട്ടുപിടിച്ച് അതിനൊപ്പമാണ് വിവിധ ശരീരഭാഗങ്ങളിലെത്തുന്നത്. എന്നാൽ ഓക്സിജനൊപ്പം കാർബൺ മോണോക്സൈഡും ശരീരത്തിലെത്തിയാൽ ഹീമോഗ്ലോബിൻ മുൻഗണന കൊടുക്കുന്നത് കാർബൺ മോണോക്സൈഡിനൊപ്പം ചേരാനാണ്.

    കാർബൺ മോണോക്സൈഡ് കൂടുതൽ ശരീരത്തിനുള്ളിലെത്തും തോറും ഹീമോ ഗ്ലോബിനെയും കൂട്ടുപിടിച്ച് കോശങ്ങളിലെല്ലാം എത്തും. അങ്ങനെ ആവശ്യം വേണ്ട പ്രാണവായു കിട്ടാതെ കോശങ്ങൾ നശിക്കും. ശ്വാസതടസ്സം, ഛർദി, തലകറക്കം, ക്ഷീണം, മന്ദത എന്നിവയൊക്കെ അപകടലക്ഷണങ്ങളാണ്. കാർബൺ മോണോക്സൈഡിന് ഏതാനും മിനിറ്റു മതി ശരീരത്തെ മരണാസന്നമാക്കാൻ. മറ്റൊരു പ്രധാന അപകടമാണ് കുട്ടികളെ അടച്ച കാറിനുള്ളിലിരുത്തി പോകുന്നത്. പോകേണ്ടിവന്നാൽ തന്നെ വിൻഡോ 3–4 സെ.മീ എങ്കിലും ഉയർത്തിവയ്ക്കുക. പവർ വിൻഡോ ആണെങ്കിൽ ഇതും അപകടകരമാണ്. കുട്ടിയുടെ കൈയും മറ്റും വിൻഡോയ്ക്കിടയിൽ കുടുങ്ങിപ്പോകാൻ സാധ്യതയേറെയാണ്.

    വീട്ടിലാണെങ്കിലും പാർക്കു ചെയ്ത കാറിന്റെ ജനലുകളും മറ്റും അടച്ചിടുക. അബദ്ധത്തിൽ കുട്ടികൾ കാറിനുള്ളിൽ കുടുങ്ങിപ്പോകാതിരിക്കും. ഗാരേജിനുള്ളിൽ എൻജിൻ ഒാഫ് ചെയ്യാതെ നിർത്തിയിട്ട കാറിൽ കിടന്നുറങ്ങിപ്പോയി ആൾ മരണപ്പെട്ട വാർത്തകളും കാണാറുണ്ട്. അതുകൊണ്ട് അടഞ്ഞ സ്ഥലങ്ങളിൽ വിൻഡോ ഉയർത്തിവച്ച് കാർ പാർക്ക് ചെയ്ത് ഇരിക്കരുത്. വളർത്തുമൃഗങ്ങളേയും നിർത്തിയിട്ട കാറിനുള്ളിൽ അടച്ചിട്ടിട്ടു പോകരുത്. കാറിനുള്ളിൽ കുടുങ്ങിപ്പോയി ശ്വാസതടസ്സമുണ്ടായാൽ എത്രയും വേഗം പുറത്തുകടക്കാൻ ശ്രമിക്കുക. ശുദ്ധവായു ഉള്ള സ്ഥലത്തേയ്ക്കു മാറുക. ആൾ ബോധരഹിതനാണെങ്കിൽ എത്രയും വേഗം ആശുപത്രിയിലെത്തിച്ച് ഓക്സിജൻനൽകേണ്ടിവരും.

    കാറിൽ എസിയിട്ട് ഉറങ്ങുന്നവർ സൂക്ഷിക്കുക|

    By News60 ML| 53 views

  • വാവെയ് മെയ്റ്റ് 30 സീരിസ് വരുന്നു

    വാവെയ് മെയ്റ്റ് 30 സീരിസ് വരുന്നു

    Video News Agency

    വാവെയ് മെയ്റ്റ് 30 സീരിസ് വരുന്നു

    ചൈനീസ് ടെക്‌നോളജി ഭീമന്‍ തങ്ങളുടെ സുപ്രധാന മോഡലായ മെയ്റ്റ് 30 സീരിസ് ഈ മാസം 19ന് അവതരിപ്പിച്ചേക്കുമെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. അമേരിക്കയിലെ ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നിരോധനാജ്ഞ വിടാതെ പിടികൂടിയിരിക്കുന്ന കമ്പനിയായ വാവെയ്ക്ക് ഇനി എന്തു ചെയ്യാനാകുമെന്നാണ് ചോദ്യം. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറോറ്റിങ് സിസ്റ്റമാണ് വാവെയ് ഉപയോഗിച്ചുവന്നത്. അതടക്കം അമേരിക്കന്‍ കമ്പനികള്‍ നല്‍കുന്ന പല സോഫ്റ്റ്‌വെയര്‍-ഹാര്‍ഡ്‌വെയര്‍ സേവനങ്ങളും എപ്പോള്‍ വേണമെങ്കിലും നിലയ്ക്കാമെന്ന സ്ഥിതിയാണ് വാവെയ്ക്ക് ഉള്ളത്. ഹൃസ്വകാലത്തേക്ക് അവര്‍ക്ക് ആന്‍ഡ്രോയിഡ് വേണമെങ്കില്‍ ഉപയോഗിക്കാം. എന്നാല്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ എന്തെങ്കിലും ചെയ്യാതെ കമ്പനിക്കു പിടിച്ചുനില്‍ക്കാനാകുമോ എന്നാണ് ഉയരുന്ന ചോദ്യം
    യ്ക്ക് ഈ വര്‍ഷം ഒരു കോടി ഫോണുകളുടെ വില്‍പന കുറയുമെന്നാണ്. ആഗോള തലത്തില്‍ അവരുടെ ഓഹരി 30 ശതമാനം വരെ ഇടിയുമെന്നാണ് പ്രവചനം. ലഭ്യമായ സൂചനകള്‍ വച്ച് വാവെയ് മെയ്റ്റ്ഫോണുകള്‍ (ആഗോള വിപണിയിലെങ്കിലും) എത്തുക ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിങ് സിസ്റ്റവുമായി (എംഐയുഐ10) ആയിരിക്കും. എന്നാല്‍ ഗൂഗിള്‍ ആപ്പുകള്‍ ഉണ്ടാകുകയുമില്ല. പക്ഷേ, എന്താണ് വാവെയുടെ മനസിലെന്ന് കൃത്യമായി അറിയണമെങ്കില്‍ ഫോണുകളുടെ അവതരണം വരെ കാത്തിരിക്കേണ്ടി വരും.

    Comes With Wavey Mate 30 Series


    Huawei os, Huawei new os, Huawei, Opracting, System, Malayalm, Huawei opracting system malayalm, Huawei operating system malayalam, , Huawei new os in malayalam, Huawei harmony os, Huawei hongmeng os, Huawei harmony os in malayalam, Huawei hongmeng os in malayalam, Huawei new os launched, New os:huawei new os details malayalam video:huawei, Huawei malayalam review, Huawei news malayalam, Huawei ban malayalam, Huawei ban, Huawei android, Huawei os vs android:huawei ban, Huawei us ban, Huawei ark os, Huawei ark os review, Huawei oak os, Huawei banned,Huawei new os malayalam:huawei ban,Huawei ban latest update,Huawei ban latest update malayalam,Huawei google ban,Huawei malayalam,Huawei banned latest upadet,Google ban huawei,Huawei google problems,Google ban huawei la

    By News60 ML| 42 views

  • ഭൂമിക്ക് പുറത്തൊരു ഗ്രഹത്തിൽ കൂടി വെള്ളം കണ്ടെത്തി

    ഭൂമിക്ക് പുറത്തൊരു ഗ്രഹത്തിൽ കൂടി വെള്ളം കണ്ടെത്തി

    ഭൂമിക്ക് പുറത്തൊരു ഗ്രഹത്തിൽ കൂടി വെള്ളം കണ്ടെത്തി

    സൗരയൂഥത്തിന് അപ്പുറത്തുള്ള ലോകങ്ങളെക്കുറിച്ച് പഠിക്കുന്ന ജ്യോതിശാസ്ത്രജ്ഞർക്ക് ഏറെ ആവേശം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഭൂമിക്ക് പുറത്തൊരു ഗ്രഹത്തിൽ കൂടി വെള്ളം കണ്ടെത്തിയിരിക്കുന്നു. ജീവികൾക്ക് വാസയോഗ്യമായ ഗ്രഹമാണിതെന്നാണ് ഗവേഷകർ പറയുന്നത്. കെ 2-18 ബി എന്ന് പേരിട്ടിരിക്കുന്ന ഗ്രഹത്തിലാണ് വെള്ളം കണ്ടെത്തിയിരിക്കുന്നത്.

    വെള്ളം കണ്ടെത്തിയതോടെ ഈ ഗ്രഹത്തിൽ ജീവന്‍ നിലനിൽക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം. ലണ്ടന്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ ഗിയോവാന ടിനിറ്റിയുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ് പുതിയ കണ്ടെത്തലിനു പിന്നിൽ.
    കണ്ടെത്തിയ എക്സോപ്ലാനറ്റ് സൂര്യനേക്കാൾ ചെറുതായ ഒരു നക്ഷത്രത്തെ പരിക്രമണം ചെയ്യുന്നുണ്ടെങ്കിലും അത് നക്ഷത്രത്തിന്റെ വാസയോഗ്യമായ മേഖല എന്നറിയപ്പെടുന്ന പരിധിക്കുള്ളിലാണ് വരുന്നത്. ഒരു ഗ്രഹത്തിന്റെ ഉപരിതലത്തിൽ ദ്രാവക ജലം നിലനിൽക്കാൻ പര്യാപ്തമായ പരിക്രമണ ദൂരത്തിലാണ് എക്സോപ്ലാനറ്റ് സ്ഥിതി ചെയ്യുന്നത്

    പുതിയ കണ്ടെത്തലിനെ ‘അവിശ്വസനീയം’ എന്നാണ് പ്രൊ. ടിനിറ്റി വിശേഷിപ്പിച്ചത്. ഞങ്ങൾ ആദ്യമായാണ് ജീവന്റെ സാന്നിധ്യത്തിനു സാധ്യതതയുള്ള ഒരു ഗ്രഹത്തില്‍ വെള്ളം കണ്ടെത്തുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കെ 2-18 ബി ഗ്രഹത്തിൽ ജീവജാലങ്ങൾ കഴിയുന്നുണ്ടോ എന്ന് കണ്ടെത്താൻ പുതിയ ബഹിരാകാശ ദൂരദര്‍ശിനികള്‍ക്ക് കഴിഞ്ഞേക്കുമെന്നാണ് ടിനിറ്റി പറയുന്നത്.ഭൂമിയുടെ എട്ട് മടങ്ങ് ഭാരവും രണ്ടിരട്ടി വലുപ്പമുള്ളതാണ് കെ218ബി ഗ്രഹം. ഇവിടെ വെള്ളത്തിന് ദ്രാവക രൂപത്തിൽ നിലനിൽക്കാൻ സാധിക്കുമെന്നും നാച്ചർ ആസ്‌ട്രോണമിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.

    ഭൂമിയില്‍ നിന്ന് 111 പ്രകാശ വര്‍ഷം അകലെയാണ് കെ 2-18 ബിയുടെ സ്ഥാനം. ഇതിനാൽ തന്നെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാൻ അടുത്ത തലമുറ ബഹിരാകാശ ദൂരദര്‍ശിനി ഉപയോഗിക്കേണ്ടി വരും

    Water Was Also Found On A Planet Other Than Earth

    ഭൂമിക്ക് പുറത്തൊരു ഗ്രഹത്തിൽ കൂടി വെള്ളം കണ്ടെത്തി

    By News60 ML| 147 views

  • ആലിബാബ അധ്യക്ഷസ്ഥാനത്തു നിന്നു പടിയിറങ്ങി ജാക്ക് മാ

    ആലിബാബ അധ്യക്ഷസ്ഥാനത്തു നിന്നു പടിയിറങ്ങി ജാക്ക് മാ

    ആലിബാബ അധ്യക്ഷസ്ഥാനത്തു നിന്നു പടിയിറങ്ങി ജാക്ക് മാ

    ചൈനീസ് ഓൺലൈൻ വിപണിയിൽ പുതുചരിത്രം കുറിച്ച് ലോകത്തെ ഏറ്റവും വലിയ കമ്പനികളുടെ നിരയിലേക്ക് ഉയർന്ന ആലിബാബ അധ്യക്ഷസ്ഥാനത്തു നിന്നു ജാക്ക് മാ പടിയിറങ്ങി. അധ്യാപകനായി ജീവിതം തുടങ്ങി പിന്നീടു സംരംഭകനായി മാറി അദ്ഭുതങ്ങൾ സൃഷ്ടിച്ച ജാക്ക് മാ തന്റെ അൻപത്തഞ്ചാം പിറന്നാൾ ദിനത്തിലാണ് ആലിബാബ അധ്യക്ഷസ്ഥാനം ഒഴിഞ്ഞത്.

    വിദ്യാഭ്യാസരംഗത്തു കൂടുതൽ സേവനം ചെയ്യുന്നതിനു വേണ്ടിയാണ് ഈ നീക്കം. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിനെപ്പോലെ പുതിയ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താനും നൂതനവിദ്യാഭ്യാസപദ്ധതികൾ ഏറ്റെടുക്കാനുമൊക്കെയാവും ഇനി ആലിബാബ സ്ഥാപകന്റെ ശ്രദ്ധ.

    ചൊവ്വാഴ്ച ജാക്ക് മാ അധ്യക്ഷസ്ഥാനം ഒഴിയുമ്പോൾ അത് ആലിബാബ ഓഹരികളെയും കമ്പനിയുടെ മുന്നോട്ടുള്ള പ്രയാണത്തെയും ഒട്ടും ബാധിക്കാതിരിക്കാൻ വലിയ മുൻകരുതലുകളാണ് സ്വീകരിച്ചിരുന്നത്. മൈക്രോസോഫ്റ്റ്, ആപ്പിൾ, യാഹൂ തുടങ്ങിയ കമ്പനികളെയൊക്കെ നായകന്മാരുടെ പടിയിറക്കം ഉലച്ചെങ്കിൽ ആലിബാബയുടെ കാര്യത്തിൽ അതുണ്ടാവില്ല എന്നാണ് കരുതുന്നത്.

    അധികാരക്കൈമാറ്റം ഒരു വർഷം മുൻപേ ആരംഭിച്ചിരുന്നു. യുഎസ്–ചൈന വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തിലും ഉലച്ചിൽ തട്ടാതെ പുതിയ മേഖലകൾ കയ്യടക്കി ആലിബാബ മുന്നോട്ടുള്ള കുതിപ്പു തുടരുകയാണ്.

    ഇ–കൊമേഴ്സ് രംഗത്തെ ചൈനീസ് അതികായരായ അലിബാബയുടെ സഹസ്ഥാപകനും ഉടമയുമായ ജാക്ക് മാ വിരമിക്കൽ പ്രഖ്യാപിച്ചത് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ്. 1999ൽ അലിബാബ സ്ഥാപിക്കുന്നതിനു മുൻപ് ഇംഗ്ലീഷ് അധ്യാപകനായിരുന്നു മാ. തന്‍റെ വിരമിക്കലിനെ ഒരു യുഗത്തിന്‍റെ തുടക്കമായാണ് ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ മാ അന്ന് വിശേഷിപ്പിച്ചത്. 55–ാം വയസ്സിലാണ് മാ വിരമിച്ചത്.

    1999ൽ സുഹൃത്തുക്കളിൽ നിന്നും കടമായി വാങ്ങിയ 60,000 ഡോളർ ഉപയോഗിച്ചാണ് അലിബാബ എന്ന കമ്പനിക്ക് മാ തുടക്കം കുറിച്ചത്. അതിവേഗം തന്നെ ലോകത്തെ തന്നെ വലിയ സാന്നിധ്യങ്ങളിലൊന്നായി കമ്പനി വളർന്നു. ഹാങ്ഷുവിലെ തന്‍റെ അപ്പാർട്ട്മെന്‍റിലിരുന്നായിരുന്നു അലിബാബയുടെ ആദ്യകാല പ്രവർത്തനങ്ങൾ മാ നിയന്ത്രിച്ചിരുന്നത്. വസ്തുക്കൾ വിൽക്കാനും വാങ്ങാനും ഓൺലൈൻ അനന്ത സാധ്യത ഒരുക്കുന്നതായുള്ള തിരിച്ചറിവായിരുന്നു ഇത്തരമൊരു സംരംഭത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. ചൈനയിലെ ആയോധനകലയായ തായ് ചിയുടെ ആരാധകനായ മാ ജീവനക്കാർക്കിടയിലും ഉപയോക്താക്കൾക്കിടയിലും ഏ

    By News60 ML| 38 views

  • എന്താണ് ആപ്പിള്‍ ടാഗ്|What Is The Apple Tag?

    എന്താണ് ആപ്പിള്‍ ടാഗ്|What Is The Apple Tag?

    എന്താണ് ആപ്പിള്‍ ടാഗ്?

    ബാഗുകളും പേഴ്‌സും മറ്റു സാധനങ്ങളും നഷ്ടപ്പെടുന്നതു ഒഴിവാക്കാനോ, നഷ്ടപ്പെട്ടാല്‍ കണ്ടുപിടിക്കാനോ സഹായിച്ചേക്കാവുന്ന സവിശേഷമായ ഒരു സ്മാര്‍ട് ട്രാക്കിങ് ഉപകരണം ആപ്പില്‍ കമ്പനി നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. ആപ്പിള്‍ ടാഗ് എന്നു പേരിട്ടേക്കാവുന്ന ഇത് നന്നെ ചെറിയ ഉപകരണമായിരിക്കാം. കമ്പനിക്കുള്ളില്‍ 'B389' എന്ന കോഡ് നാമത്തിലാണ് ഇത് അറിയപ്പെടുന്നത്. അടുത്ത മാസം ലഭ്യമാക്കുന്ന ഐഒഎസ് 13ന്റെ ഫൈന്‍ഡ് മൈ (Find My) ആപ്പുമായി ബന്ധിപ്പിച്ചായിരിക്കും ഇതു പ്രവര്‍ത്തിക്കുക എന്നാണ് മാക് റൂമേഴ്‌സ് വെബ്‌സൈറ്റ് പറയുന്നത്. ഫൈന്‍ഡ് മൈ ഐഫോണ്‍, ഫൈന്‍ഡ് മൈ ഫ്രണ്ട്‌സ് എന്നീ ആപ്പുകളെ ഒരുമിപ്പിച്ചാണ് പുതിയ ഫൈന്‍ഡ് മൈ എത്തുന്നത്.

    ‘ഫൈന്‍ഡ് മൈ’യ്ക്ക് മൂന്നു ടാബുകള്‍ ഉണ്ടാകുമെന്നാണ് പറയുന്നത്. മൂന്നാമത്തെ ടാബായിരിക്കും ഫൈന്‍ഡ് മൈ ഐറ്റംസ്. ഉപയോക്താവിന്റെ സാധനങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും നഷ്ടപ്പെട്ടാല്‍ കണ്ടെത്താനും സാഹിയിക്കുന്ന ഒന്നായിരിക്കുമിത്. 'ആപ്പിള്‍ ടാഗ്' പിടിപ്പിച്ച നിങ്ങളുടെ വസ്തു പരിധിക്കു വെളിയില്‍ പോകുമ്പോള്‍ (പേഴ്‌സ്, ബാഗ് തുടങ്ങിയവ) നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും. അപ്പോള്‍ നിങ്ങള്‍ക്ക് ഫൈന്‍ഡ് മൈ ആപ്പിലെ ബട്ടണില്‍ അമര്‍ത്തിയാല്‍ ട്രാക്കര്‍ വലിയ ശബ്ദം പുറപ്പെടുവിപ്പിക്കും. ഇതെല്ലാം എല്ലാ ബ്ലൂടൂത്ത് ട്രാക്കറുകളിലും ഉള്ളതാണ്.

    എന്നാല്‍, അടുത്ത ഭാഗമാണ് കൂടുതല്‍ രസകരം. നിങ്ങളുടെ വസ്തു ഏതെങ്കിലും കാരണവശാല്‍ നഷ്ടപ്പെട്ടാല്‍, വസ്തുവിനെ ഫൈന്‍ഡ് മൈ ആപ് നഷ്ടപ്പെട്ട വസ്തുക്കളുടെ കൂട്ടത്തില്‍ പെടുത്തും. ഇനി മറ്റേതെങ്കിലും ഐഫോണ്‍ ഉടമ നിങ്ങളുടെ നഷ്ടപ്പെട്ട വസ്തു കണ്ടെത്തുന്നുണ്ടെങ്കില്‍ അവര്‍ക്ക് നിങ്ങളുടെ ഫോണ്‍ നമ്പറും മറ്റും കൊടുക്കും. നിങ്ങള്‍ക്കും ഈ സമയത്ത് വസ്തു കണ്ടെത്തിയ ആളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും

    മറ്റൊരു മേന്മ ആപ്പിള്‍ ടാഗില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഓഗ്‌മെന്റഡ് റിയാലിറ്റി ശേഷിയാണ്. ഐഒഎസ് 13ന്റെ ബീറ്റാ പതിപ്പില്‍ ഒരു ചുവന്ന നിറത്തിലുള്ള 3ഡി ബലൂണ്‍ കാണാം. ഇത് ഉപയോഗിച്ച് സ്‌കാന്‍ ചെയ്താല്‍ നഷ്ടപ്പെട്ട വസ്തു അടുത്തെവിടെയെങ്കിലും ഉണ്ടെങ്കില്‍ കണ്ടെത്താം.

    ആപ്പിള്‍ ടാഗ് വൃത്താകൃതിയിലുള്ള ഓരു ചെറിയ ട്രാക്കിങ് ഉപകരണമായിരിക്കാം എന്നാണ് അഭ്യൂഹങ്ങള്‍ പറയുന്നത്. ഇതില്‍ നീക്കം ചെയ്യാവുന്ന ബാറ്ററികള്‍ ആയ

    By News60 ML| 52 views

  • വനിതകൾ ഇനി  ഭൂമിക്കടിയിലേക്ക് |Women Go Further Underground

    വനിതകൾ ഇനി ഭൂമിക്കടിയിലേക്ക് |Women Go Further Underground

    വനിതകൾ ഇനി ഭൂമിക്കടിയിലേക്ക്

    ഭൂമിയും ആകാശവും കീഴടക്കിയ വനിതകള്‍ ഇനി ഭൂമിക്കടിയിലേക്കും. ഖനികളിലെ ജോലികള്‍ക്ക് കൂടി സ്ത്രീകളെ നിയോഗിച്ചതോടെയാണ് ഭൂമിക്കടിയിലേക്കും സ്ത്രീപ്പെരുമ എത്തുന്നത്. ടാറ്റ സ്റ്റീലാണ് ഖനികളിലേക്ക് വനിതകളെ നിയോഗിച്ചുകൊണ്ട് പുതിയ ചരിത്രം എഴുതുന്നത്. ജാര്‍ഖണ്ഡിലെ നോമുണ്ടി ഖനിയില്‍ എല്ലാ ഷിഫ്റ്റിലും വനിതാ എന്‍ജീനീയര്‍മാരെ നിയമിച്ച വാര്‍ത്ത ടാറ്റ സ്റ്റീല്‍ അധികൃതര്‍ തന്നെയാണ് പുറത്തുവിട്ടത്. മൈനിങ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, മിനറല്‍ പ്രോസസിങ് തുടങ്ങിയ മേഖലകളിലേക്ക് 10 വനിതാ ഓഫിസര്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്.

    ഖനികളില്‍ എല്ലാ ഷിഫ്റ്റിലും വനിതകളെ നിയോഗിച്ച ആദ്യത്തെ സ്ഥാപനമാണ് ടാറ്റ സ്റ്റീലെന്നും സെപ്റ്റംബര്‍ 1 മുതല്‍ നിയമം പ്രാബല്യത്തിലായെന്നും കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നേരത്തെ, ഏപ്രില്‍ 1 മുതല്‍ ജംഷഡ്പൂര്‍ പ്ലാന്റിലെ ഷോപ്പില്‍ രണ്ടു ഷിഫ്റ്റുകളില്‍ ടാറ്റ സ്റ്റീല്‍ വനിതകളെ നിയമിച്ചിരുന്നു. രാവിലെ 6 മുതല്‍ രാത്രി 10 വരെ മാത്രം നീളുന്ന ഷിഫ്റ്റുകളിലായിരുന്നു ഈ നിയമനങ്ങള്‍. 52 വനിതകളെയാണ് ഇത്തരത്തില്‍ കമ്പനി നിയോഗിച്ചതും. 2025 ആകുന്നതോടെ ടാറ്റ സ്റ്റീലിന്റെ എല്ലാ മേഖലകളിലും 20 ശതമാനം സ്ത്രീ പങ്കാളിത്തം എന്നതാണ് കമ്പനിയുടെ പ്രഖ്യാപിത നയം. ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പായാണ് വിമന്‍ അറ്റ് മൈന്‍സ് എന്ന പ്രചാരണ പരിപാടി ഏറ്റെടുത്തിരിക്കുന്നത്.

    വിവേചനമില്ലാതെ സ്ത്രീ-പുരുഷന്‍മാരെ അംഗീകരിക്കുകയും അവരുടെ വ്യക്തിത്വത്തെ ആദരിക്കുകയുമാണ് പുതിയ നീക്കത്തിലൂടെ ടാറ്റ സ്റ്റീല്‍ നടത്തുന്നതെന്ന് കമ്പനിയുടെ റോ മെറ്റീരിയല്‍സ് വൈസ് പ്രസിഡന്റ് അരുണ്‍ മിശ്ര വ്യക്തമാക്കി. എല്ലാ മേഖലകളിലും സ്ത്രീകള്‍ എത്തുന്നതോടെ അവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കാനുള്ള തീവ്രയത്ന പരിപാടിയും പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഖനികളില്‍ പാലിക്കേണ്ട എല്ലാ സുരക്ഷാ നിര്‍ദേശങ്ങളും നടപ്പിലാക്കിയിട്ടുണ്ട്.

    തങ്ങള്‍ ഖനികളില്‍ ജോലി ചെയ്യാന്‍ പൂര്‍ണമനസ്സോടെ സമ്മതിക്കുന്നു എന്ന രേഖ ഓരോ സ്ത്രീത്തൊഴിലാളിയില്‍നിന്നും ഒപ്പിട്ടുവാങ്ങിയിട്ടുണ്ടെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. സ്ത്രീകള്‍ക്കു വേണ്ടി സാനിറ്ററി വെന്‍ഡിങ് മെഷീന്‍, കന്റീന്‍ സൗകര്യം, വിശ്രമമുറികള്‍, ഓരോ ഷിഫ്റ്റിലും മൂന്നുപേരില്‍ കുറയാതെ സ്ത്രീകളുടെ എണ്ണം ഉറപ്പാക്കുക, സ്ത്രീ സുരക

    By News60 ML| 42 views

  • അന്തര്‍വാഹിനി സഫാരി|Submarine Safari

    അന്തര്‍വാഹിനി സഫാരി|Submarine Safari

    അന്തര്‍വാഹിനി സഫാരി

    ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഒരു ദ്വീപ് രാഷ്ട്രമായ മൗറീഷ്യസ് വിനോദ സഞ്ചാരികളുടെ പറുദീസയാണ്. ബീച്ചുകളുടെ നാടായ മൗറിഷ്യസിനെ വ്യത്യസ്തമാക്കുന്ന മറ്റനേകം ഘടകങ്ങള്‍ കൂടിയുണ്ട്. നാലുവശവും ജലത്താല്‍ ചുറ്റപ്പെട്ട ഈ നാട്, സൗന്ദര്യം നിറഞ്ഞ ബീച്ചുകള്‍ക്ക് പുറമേ മഴക്കാടുകളും വെള്ളച്ചാട്ടങ്ങളും മലകയറ്റ പാതകളും വന്യമൃഗങ്ങളും കൊണ്ട് സമ്പന്നമാണ്. മൗറിഷ്യസ് സന്ദര്‍ശിക്കുന്ന ഏതൊരു സഞ്ചാരിയും ഒഴിവാക്കാതെ കണ്ടിരിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. കടല്‍ത്തീരങ്ങളില്‍ സമയം കളയാതെ കണ്‍നിറയെ കണ്ടാസ്വദിക്കാനുള്ളവ ഈ നാട്ടിലുണ്ട്.

    ഏഴ് വ്യത്യസ്ത നിറത്തിലെ മണ്‍കൂനകളാണ് ചമാരല്‍. മൗറീഷ്യസില്‍ എത്തിയാല്‍ ബീച്ചിലേയ്ക്ക് പോകാതെ ആദ്യം കണ്ടിരിക്കേണ്ട സ്ഥലമാണ് ചമാരല്‍ ഭൂമി. ഏഴ് നിറമുള്ള ഈ ഭൂമി ഒരു പ്രകൃതിയുടെ അത്ഭുതാവഹമായൊരു പ്രതിഭാസമാണ്.ബസാള്‍ട്ടിക് ലാവയെ കളിമണ്‍ ധാതുക്കളാക്കി മാറ്റുന്നതിലൂടെയാണ്. ഭൂമി ഈ നിറങ്ങളിലായത്.ചുവപ്പും പച്ചയും വയലറ്റുമെല്ലാം കലര്‍ന്ന ഈ മനോഹര നിറമുള്ള ഭൂമി കാണാന്‍ ഏറ്റവും അനുയോജ്യമായ സമയം സൂര്യോദയമാണ്.കൊടും പേമാരിയും +മാറി മറിവരുന്ന കാലാവസ്ഥയും ഒന്നും  ഈ കളര്‍മണ്‍കൂനകളുടെ മാറ്റുകുറച്ചിട്ടില്ല.

    ലോകത്തിലെ ഏറ്റവും മികച്ച റം ലഭിക്കുന്നത് എവിടെ എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരം അത് മൗറിഷ്യസ് ആണ്. ആരേയും ആരാധകരാക്കുന്ന തകര്‍പ്പന്‍ റമ്മുകള്‍ നിങ്ങള്‍ക്ക് ഇവിടെ ലഭിക്കും. പല രുചികളില്‍ ഭാവങ്ങളില്‍ എല്ലാം ഏറ്റവും വില കുറഞ്ഞതുമുതല്‍ ലക്ഷങ്ങള്‍ വിലമതിക്കുന്നതുവരെ. അങ്ങനെ റമ്മുകളുടെ ഘോഷയാത്ര തന്നെയുണ്ട് ഈ നാട്ടില്‍.

    1830 ല്‍ നിര്‍മ്മിച്ച ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് യുറേക്ക ഹൗസ്. ഇംഗ്ലീഷ്, ഫ്രഞ്ച് പ്രഭുക്കന്മാരുടെ ഈ കൊളോണിയല്‍ വസതി ഇപ്പോള്‍ മൗറീഷ്യസിന്റെ കൊളോണിയല്‍ കാലഘട്ടത്തിനായി സമര്‍പ്പിക്കപ്പെട്ട ഒരു മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ്. നിങ്ങള്‍ ഒരു ചരിത്രാന്വേഷിയാണെങ്കില്‍ തീര്‍ച്ചയായും ഇവിടം സന്ദര്‍ശിക്കണം

    കടലുകാണുന്നവരൊക്കെ ഒരിക്കലെങ്കിലും ചിന്തിക്കുന്ന കാര്യമായിരിക്കും കടലിനടിയിലെ ലോകത്തെക്കുറിച്ച്. ആ കടലിനടിലിയിലെ ലോകം നടന്നുകാണാന്‍ അവസരം ലഭിച്ചാലോ. ആ അനുഭവത്തിനായി ഗ്രാന്റ് ബേയിലേയ്ക്ക് പോയാല്‍ മതി. ഏറ്റവും മനോഹരമായ പവിഴപ്പുറ്റുകളും, പലതരത്തിലെ മത്സ്യങ്ങളേയും എല്ലാം അടുത്തറിയാന്‍ അതും നടന്നുകണ്ട

    By News60 ML| 32 views

  • ആൻഡ്രോയ്ഡ് 10 ഓപ്പറേറ്റിങ് സിസ്റ്റം | Android 10 Operating System

    ആൻഡ്രോയ്ഡ് 10 ഓപ്പറേറ്റിങ് സിസ്റ്റം | Android 10 Operating System

    ആൻഡ്രോയ്ഡ് 10 ഓപ്പറേറ്റിങ് സിസ്റ്റം

    ഗൂഗിൾ ആൻഡ‍്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പായ ആൻഡ്രോയ്ഡ് 10 എത്തി. പുതിയ ഒഎസിന് മിഠായിപ്പേരു നൽകില്ലെന്ന് കഴിഞ്ഞയാഴ്ച ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു. സ്വകാര്യതയിലും സുരക്ഷയിലും അൻപതിലേറെ പുതിയ മാറ്റങ്ങളോടെയാണ് ആൻഡ്രോയ്ഡ് 10ന്റെ വരവ്. പുതിയ ആൻഡ്രോയ്ഡ് പതിപ്പിലെ പ്രധാന സവിശേഷതകൾ ഇവയാണ്.

    1. സ്മാർട് റിപ്ലൈ -നോട്ടിഫിക്കേഷൻ ടാബിൽ നിന്നു തന്നെ റിപ്ലൈ നൽകാൻ വഴിയൊരുക്കിയിരുന്ന സ്മാർട് റിപ്ലൈ സംവിധാനം ഇനി മുതൽ വിവിധ ആക്ഷനുകളും പിന്തുണയ്ക്കും. വിഡിയോ ലിങ്ക് നേരിട്ടു യു ട്യൂബിൽ തുറക്കാനും ലൊക്കേഷൻ ലിങ്കിൽ നിന്നു നേരേ മാപ്പിലേക്കു പോകുന്നതുമുൾപ്പെടെ ജോലികൾ എളുപ്പമാക്കാൻ ഇതു സഹായിക്കും.

    2. ഡാർക്ക് മോഡ് -കണ്ണുകൾക്ക് ആയാസവും ഫോണിലെ ബാറ്ററി ഉപയോഗവും കുറയ്ക്കുന്ന ഡാർക് മോഡ് ഏറെ നാളായി ഗൂഗിൾ വിവിധ ആപ്പുകളിൽ പരീക്ഷിച്ചുവരികയാണ്. ആൻഡ്രോയ്ഡ് 10ൽ ഒഎസ് പൂർണമായും ഡാർക് മോഡിലേക്കു മാറ്റാൻ കഴിയും. തിരഞ്ഞെടുത്ത ആപ്പുകൾക്കു മാത്രമായി ഡാർക് മോഡ് എനേബിൾ ചെയ്യുകയുമാവാം.

    3. ജെസ്ചർ നാവിഗേഷൻ - ‍ആൻഡ്രോയ്ഡ് ഹോം സ്ക്രീനിലെ അവിഭാജ്യ ഘടകമായ മൂന്നു ബട്ടണുകൾ (ഹോം, ബായ്ക്ക്, റീസന്റ് ആക്ഷൻസ്) ഡിസേബിൾ ചെയ്ത് ജെസ്ചർ നാവിഗേഷനിലേക്കു മാറാം. മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന സ്ക്രീൻ ടാപുകളും ജെസ്ചറുകളും വഴി വിവിധ ആക്ഷനുകൾ ചെയ്യാം. ഫോണിന്റെ ഉപയോഗവേഗം വർധിപ്പിക്കാൻ ഇതു സഹായിക്കും.

    4. ലൈവ് ക്യാപ്ഷൻ - ശബ്ദം കുറച്ചു വച്ചു വിഡിയോ കാണുന്നവർക്ക് തൽസമയ സബ്ടൈറ്റിൽ. വിഡിയോകൾക്കു മാത്രമല്ല, ശബ്ദസന്ദേശങ്ങൾക്കും പോഡ്കാസ്റ്റുകൾക്കുമെല്ലാം ബാധകമായ സബ്ടൈറ്റ്‍ലിങ് സംവിധാനമാണ് ലൈവ് ക്യാപ്ഷൻ. ഫോണിൽ നാം റെക്കോർഡ് ചെയ്യുന്ന വിഡിയോകളിലും ഓഡിയോകളിലും ഇതു സാധിക്കും.

    5. ലൊക്കേഷൻ ഡേറ്റ-മാത്രം ഷെയർ ചെയ്തുകൊണ്ട് ആപ്പുകൾ ഉപയോഗിക്കാം. ആവശ്യമുള്ളപ്പോൾ മറ്റു പെർമിഷനുകൾ നൽകിയാൽ മതി. ലൊക്കേഷൻ മാത്രം ഷെയർ ചെയ്യുമ്പോൾ ആപ് പൂർണതോതിലല്ല ഉപയോഗിക്കുന്നതെന്ന നോട്ടിഫിക്കേഷനും ലഭിക്കും.

    6. പുതിയ പ്രൈവസി സെക്ഷനിൽ കൂടുതൽ നിയന്ത്രണം -വെബ് ആക്ടിവിറ്റി, ആപ് ആക്ടിവിറ്റി എന്നിവ ഉപയോഗിച്ച് ഗൂഗിൾ എന്തൊക്കെ വിവരങ്ങൾ ശേഖരിക്കുന്നു എന്നതു നിയന്ത്രിക്കാം. ആഡ് സെറ്റിങ്സ് ഉപയോഗിച്ച് പരസ്യങ്ങളും നിയന്ത്രിക്കാം.

    7. ഗൂഗിൾ പ്ലേ സിസ്റ്റം അപ്ഡേറ്റ്സ് -പ്രധാന സുരക

    By News60 ML| 89 views

  • ആപ്പിളിനെതിരെ കേസ് നൽകി ഇസ്രയേല്‍ കമ്പനി

    ആപ്പിളിനെതിരെ കേസ് നൽകി ഇസ്രയേല്‍ കമ്പനി

    ആപ്പിളിനെതിരെ കേസ് നൽകി ഇസ്രയേല്‍ കമ്പനി

    ഇസ്രയേല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോര്‍ഫോട്ടോണിക്‌സ് (Corephotonics) എന്ന ടെക്‌നോളജി കമ്പനിയെക്കുറിച്ച് അധികമാരും കേട്ടിട്ടുണ്ടാവില്ല. 2017 ല്‍ ഇരട്ട ക്യാമറാ സാങ്കേതികവിദ്യ ആപ്പിള്‍ മോഷ്ടിച്ചുവെന്നു പറഞ്ഞ് അവർ കേസു കൊടുത്തിരുന്നു. തങ്ങള്‍ക്കു പേറ്റന്റ് കിട്ടിയ സാങ്കേതികവിദ്യ ആപ്പിള്‍ എടുത്ത് ഐഫോണ്‍ 7 പ്ലസ്, 8 പ്ലസ് ഫോണുകളില്‍ ഉപയോഗിച്ചു എന്നായിരുന്നു കോര്‍ഫോട്ടോണിക്‌സ് ഉയര്‍ത്തിയ ആരോപണം. ഈ ടെക്‌നോളജി ഉപയോഗിക്കുന്ന കാര്യത്തില്‍ തങ്ങളുമായി ഒരു ധാരണയിലെത്താനായി വന്ന ആപ്പിളിന്റെ പ്രതിനിധികള്‍ തങ്ങളെ കളിയാക്കിയെന്നും അവര്‍ ആരോപിച്ചിരുന്നു. ഇതൊക്കെ പഴയ കാര്യങ്ങളല്ലെ, എന്തിനാണിപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് എന്നാണു ചോദ്യമെങ്കില്‍ കോര്‍ഫോട്ടോണിക്‌സ് തങ്ങളുടെ കഴിവു തെളിയിച്ചു കഴിഞ്ഞ ശേഷം വീണ്ടും കേസ് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നാണ് പുതിയ വാര്‍ത്ത.

    എങ്ങനെയാണ് കോര്‍ഫോട്ടോണിക്‌സ് കഴിവു തെളിയിച്ചത്? ശ്രദ്ധ പിടിച്ചുപറ്റിയ ഒപ്പോ റെനോ 10X സൂം സ്മാര്‍ട് ഫോണിന്റെ ക്യാമറാ ടെക്‌നോളജി അവരാണ് സൃഷ്ടിച്ചത്. തങ്ങളുടെ 10 പേറ്റന്റുകള്‍ ആപ്പിള്‍ കൈയ്യേറി എന്നാണ് പുതിയ പരാതിയില്‍ പറയുന്നത്. കാലിഫോര്‍ണിയയിലെ യുഎസ് ഡിസ്ട്രിക്ട് കോര്‍ട്ട് ഫോര്‍ നോര്‍ത്തേണ്‍ ഡിസ്ട്രിക്ട് ഓഫ് കാലിഫോര്‍ണിയ കോടതിയിലാണ് അവര്‍ വീണ്ടും പരാതി സമര്‍പ്പിച്ചിരിക്കുന്നതെന്ന് ഐഡ്രോപ് ന്യൂസ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുപ്രകാരം ഐഫോണ്‍ 7 പ്ലസിനു ശേഷം ഇറക്കിയ ഇരട്ട ക്യാമറാ മോഡലുകളായ ഐഫോണ്‍ 8പ്ലസ്, X/Xs/Xs Max എന്നിവ അവരുടെ സാങ്കേതികവിദ്യ അനുവാദമില്ലാതെ എടുത്ത് ഉപയോഗിച്ചാണ് നിര്‍മിച്ചതെന്നാണ് കോടതിയില്‍ വാദിക്കുന്നത്.

    കഴിഞ്ഞ തവണ നല്‍കിയ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ കോര്‍ഫോട്ടോണിക്‌സ് വീണ്ടും ആവര്‍ത്തിക്കുന്നുമുണ്ട്. തങ്ങളുടെ ക്യാമറാ ടെക്‌നോളജി പേറ്റന്റുകള്‍ കണ്ടശേഷം ആപ്പിളിന്റെ എക്‌സിക്യൂട്ടീവുമാര്‍ തങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്നാണ് അവര്‍ ആവര്‍ത്തിക്കുന്നത്. ഇരട്ട ക്യാമറാ ലെന്‍സ് സാങ്കേതികവിദ്യയുടെ പേറ്റന്റിന്റെ ലൈസൻസ് വാങ്ങാനെന്ന രീതിയിലായിരുന്നു ചര്‍ച്ചകള്‍. എന്നാല്‍ ചര്‍ച്ചയുമായി മുന്നോട്ടു പോയി ധാരണയിലെത്തുന്നതിനു പകരം കമ്പനി തങ്ങളുടെ സാങ്കേതികവിദ്യ അതേപടി എടുത്തുവച്ച് ഫോണ്‍ നിര്‍മിച്ചുവെന്നാണ് അവരുടെ ആരോപണം.

    By News60 ML| 59 views

  • മുണ്ടുടുത്ത് താരമായി ജോജു

    മുണ്ടുടുത്ത് താരമായി ജോജു

    ലോകസിനിമയിലെ അതികായർ അണിനിരന്ന വേദിയിൽ മലയാള സിനിമയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിലും സന്തോഷത്തിലുമാണ് ജോജു ജോർജ്. വെനീസ് ചലച്ചിത്രമേളയിലെ റെഡ് കാർപ്പറ്റിൽ മുണ്ടുടുത്ത് നടന്നു വരുന്ന ജോജുവിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഞാൻ മുണ്ടുടുത്ത വിഷയത്തെക്കാൾ സംസാരിക്കേണ്ടത് സനൽകുമാർ ശശിധരന്റെ ചോല എന്ന സിനിമയെക്കുറിച്ചാണെന്ന് പറയുകയാണ് മലയാളികളുടെ പ്രിയ നടൻ. 'സിനിമ മുൻപന്തിയിൽ നിൽക്കട്ടെ. ഞാൻ ധരിച്ച വേഷമൊന്നും വലിയ കാര്യമില്ല,' ജോജു പറയുന്നു.

    ഏകദേശം 1500 പേർക്ക് ഇരിക്കാവുന്ന വലിയ തിയറ്ററിലാണ് വെനീസ് ചലച്ചിത്രമേളയിൽ ചോല പ്രദർശിപ്പിച്ചത്. പ്രേക്ഷകരിൽ ഒരു മലയാളി മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ത്യയിൽ നിന്നും മുന്നോ നാലോ പേർ മാത്രം. ത്രില്ലർ സ്വഭാവം ഉള്ള ചിത്രമായതിനാൽ സിനിമയ്ക്കിടയിൽ ആളുകൾ എഴുന്നേറ്റു പോയില്ല. പ്രേക്ഷകരും ജൂറിയും നിറഞ്ഞ കയ്യടികളോടെ സിനിമ സ്വീകരിച്ചു. ഓരോ മലയാളിക്കും അഭിമാനിക്കാൻ പറ്റുന്ന ഒരു സിനിമയായി ചോല മാറി. അതു ഞങ്ങൾ നിർമിച്ചതുകൊണ്ടോ, ഞാൻ അഭിനയിച്ചതുകൊണ്ടോ അല്ല. മലയാളസിനിമയെ അതു പ്രതിനിധീകരിക്കുന്നു എന്നതാണ് കാര്യം, ജോജു പറഞ്ഞു.

    സനൽകുമാർ ശശിധരൻ എന്ന സംവിധായകന് ഇന്ത്യക്ക് പുറത്ത് ഒരുപാട് ആരാധകരുണ്ട്. അദ്ദേഹത്തിന്റെ ആരാധകരിൽ നിരവധി പേർ ചിത്രം കാണാൻ എത്തിയിരുന്നു. അദ്ദേഹത്തിനാണ് ഏറ്റവും ഗംഭീര സ്വീകരണം ലഭിച്ചത്. സനൽകുമാർ ശശിധരൻ പൊളിയാണ്! തിയറ്ററിൽ ഇത്രയും അധികം ആളുകൾ കൂടിയത് സനൽകുമാറിന്റെ പേരിലാണ്. ഒരിക്കലും ഞാൻ മുണ്ടുടുത്തതിന്റെ പേരിലല്ല, ജോജു പറയുന്നു.

    സംവിധായകൻ സനൽകുമാർ ശശിധരനെക്കുറിച്ചും ജോജു വാചാലനായി. "ഹോളിവുഡ് സംവിധായകർക്കു ലഭിച്ചിട്ടുള്ള ടൈഗർ പുരസ്കാരം നേടിയ ഇന്ത്യൻ സംവിധായകനാണ് സനൽകുമാർ ശശിധരൻ. വലിയൊരു പുരസ്കാരമാണത്. അതു ലഭിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. വിദേശ സംവിധായകർ സനൽകുമാറിനോടു പ്രകടിപ്പിക്കുന്ന ആദരം കാണുമ്പോൾ ഞെട്ടിപ്പോകും

    ഞാൻ മലയാളിയാണ്. സിനിമാ നടനാണ്. എന്റെ ശരീരപ്രകൃതിക്കു ചേരുന്ന വേഷം മുണ്ടാണ് എന്ന് എനിക്കു തന്നെ തോന്നിയിട്ടുണ്ട്. അതാണ് മുണ്ടുടുത്തത്. ഇത് നല്ല വസത്രമാണെന്ന് സായിപ്പന്മാർ പറഞ്ഞു. മുണ്ട് ഉടുത്തത് ഇത്ര വലിയ വിഷയമാകുമെന്ന് ഓർത്തില്ല. അതിനെക്കാൾ ഞാന്‍ കേൾക്കാൻ ആഗ്രഹിക്കുന്നത് ചോല എന്ന ചിത്രം മേളയിൽ ശ്രദ്ധിക്കപ്പെട്ടു എന്നതാണ്. എന്റെ വിവാഹത്തിന് ഞാൻ മുണ്ടാണ് ഉടുത്തി

    By News60 ML| 45 views