ଭିଡିଓ ଖୋଜିବା: #indiatodaylivenews
????Live | NDA संसदीय दल बैठक में PM MODI ने किया बड़ा ऐलान, Congress की उड़ी नींद!
????Live | NDA संसदीय दल बैठक में PM MODI ने किया बड़ा ऐलान, Congress की उड़ी नींद! #bjp #nda #pmmodi #congress #loksabhaelection2024 Khabar Fast brings the Latest News & Top Breaking headlines on Politics and Current Affairs in India & around the World, Sports, Business, Bollywood News and Entertainment, Science, Technology, Health & Fitness news. To Get updated Press the like Button now
Khabar Fast News Channel:
खबर फास्ट भारत का हिंदी न्यूज चैनल है । खबर फास्ट चैनल हरियाणा, हिमाचल प्रदेश, पंजाब, राजस्थान, उत्तर प्रदेश और हर एक राज्य से जुड़ी खबर से रुबरु कराता है । ख़बर फास्ट न्यूज चैनल राजनीति, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। खबर फास्ट चैनल की लाइव खबरें एवं ताजा ब्रेकिंग अपडेट न्यूज, प्रोग्राम के लिए बने रहिए- टीवी चैनल्स, सोशल मीडिया (YOUTUBE, FACEBOOK, INSTAGRAM,TWITTER AND WEBSITE)
Khabar Fast is the Hindi news channel of India. Khabar Fast Channel deals with news related to Haryana, Himachal Pradesh, Punjab, Rajasthan, Uttar Pradesh and every state. The Khabar Fast News channel covers the latest news in politics, entertainment, Bollywood, business and sports. Khabar Fast Channel Live news and latest breaking news, stay tuned for the program - TV channels, social media (YOUTUBE, FACEBOOK, INSTAGRAM, TWITTER AND WEBSITE)
Website - www.khabarfast.com/
Subscribe to Khabar Fast YouTube Channel- https://www.youtube.com/channel/UCzEQ-n1l5Ld6nK5URcv-XHA
Visit Khabar Fast Website- https://www.khabarfast.com/
Follow us on Facebook- https://www.facebook.com/khabarfastTV
Follow us on Twitter- https://twitter.com/Khabarfast
Follow us on Instagram- https://www.instagram.com/khabarfast/
For any information or any suggestion you can also mail us on-care@khabarfast.com
????Live | NDA संसदीय दल बैठक में PM MODI ने किया बड़ा ऐलान, Congress की उड़ी नींद!ଏହି ଭାବରେ Khabar Fast| 7 ଦୃଶ୍ୟସଂଖ୍ୟା
Din Bhar Ki Badi Khabre | News Of The Day | Today Breaking News | Navtej TV News | 09 Feb. 2024
Din Bhar Ki Badi Khabre | News Of The Day | Today Breaking News | Navtej TV News | 09 Feb. 2024
मोदी के मंत्र पर बीजेपी चली गांव की ओर
'सुशासन महोत्सव 2024' का उद्घाटन
अयोध्या धाम पहुंचे अभिनेता अमिताभ बच्चन
शिक्षा मंत्री मदन दिलावर ने ली जिला परिषद में बैठक
विकसित भारत संकल्प शिविर का आयोजन
#jaipurnews #rajasthannews #election2024 #rajyavardhansinghrathore #navtejtv #navtej #bikaner #latestnews #topnews #brekingnews #congress #livenews #navtejtvlive #jaipurnews #rammandir #rammandirayodhya #madhyapradesh #goa #narendramodi #bhajanlalsharma
About Channel:
Navtej TV National News Channel. Navtej TV is a broadcasting company and one of the leading news channels in Rajasthan. Navtej TV is highly reliable and most trusted for political news. Navtej TV Rajasthan is people's channel, your channel. The most honest and growing national news channel that covers the latest trending Hindi news, Hindi Bulletin, in-depth coverage of news stories, the Indian film industry, and the latest Bollywood updates. We primarily focus on ground-level reporting and serious news.
हमारे चैनल पर आपको देश-विदेश की बड़ी खबरें, राजनीति, विश्व घटनाएँ, व्यापार, खेल, मनोरंजन, बॉलीवुड और और भी कई रोचक विषयों पर विस्तार से जानकारी प्राप्त होगी।
नवीनतम समाचार और अपडेट्स पाने के लिए हमारे ऑनलाइन प्लेटफ़ॉर्म को फ़ॉलो करें।
हमारे YouTube चैनल को सब्सक्राइब करें: https://www.youtube.com/@NavtejTVNews
हर दिन की हर बड़ी ख़बर से अपडेट रहें फॉलो करें Navtej TV का WhatsApp चैनल: https://shorturl.at/PZ256
हमें यहाँ भी फ़ॉलो करें:
Navtej TV Website: https://navtejtv.com
Facebook: https://www.facebook.com/navtejtv
Instagram: https://www.instagram.com/navtej24x7/
Twitter: https://www.twitter.com/NavtejTv
Follow us on Other Social Media: http://myurls.co/navtejtv
हमारे साथ देश और दुनिया की सभी महत्वपूर्ण घटनाओं से अपडेट रहें।
Dinଏହି ଭାବରେ Navtej TV| 76 ଦୃଶ୍ୟସଂଖ୍ୟା
Loksabha Security Breach LIVE Updates: लोकसभा की सुरक्षा में बड़ी चूक | Parliament | Breaking
#LoksabhaSecurityBreach #Parliament #Parliamentattack #latestnews
लोकसभा की सुरक्षा में आज बड़ी चूक
सदन की कार्यवाही में अचानक घुस गये 2 शख्स
लोकसभा में दर्शक दीघा से 2 शख्स कूदे
लोकसभा की कार्यवाही 2 बजे तक स्थगित
Subscribe to our YouTube channel: https://bit.ly/PunjabKesariTV
Also, Watch ►
Latest News & Updates ► https://bit.ly/PunjabKesariTVLatestNews
Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
Latest Updates On West Bengal ► https://bit.ly/LatestWestBengalNews
Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
Latest Updates On International News ► https://bit.ly/LatestInternationalNews
Follow us on Twitter: https://twitter.com/punjabkesari
Like us on FB: https://www.facebook.com/Pkesarionline/
Loksabha Security Breach LIVE Updates: लोकसभा की सुरक्षा में बड़ी चूक | Parliament | Breakingଏହି ଭାବରେ PunjabKesari TV| 17 ଦୃଶ୍ୟସଂଖ୍ୟା
Israel Palestine War LIVE : Hamas की मौत पर शकीरा का सऊदी में डांस ! #jawabtochahiye
Israel Palestine War LIVE : हमास की मौत पर शकीरा का सऊदी में डांस ! #jawabtochahiye
#hamas #hamasattack #gaza
Amid the ongoing ground invasion in Gaza as the Israel-Hamas war rages, Israeli airstrikes on Tuesday targeted a densely populated refugee camp in the Gaza Strip that killed at least 50 Palestinians and a Hamas commander. Yemen's Houthi rebels also declared their involvement in the war on Tuesday as they launched drone and missile attacks on Israel. The group, part of an Iran-backed "Axis of Resistance", has rallied behind the Palestinians since the initial Hamas attack on Israel on October 7. According to the latest official figures, the total war toll has crossed the 9,800 mark
#israel #israelpalestineconflict #palestine #hamasattack #hamas #gaza #hamasattackisrael
#bharatactiononiran #breakingnews #israelpalestineconflict #israel #palestine #warnews #americaoniran #hamasattack #israelhamaswari #rishisunak #israelvsphilistine #hamas #netanyahu #kimjongun #breakingnews #livenews #hindinewslive #live
Skype I.D- SudarshanNews
Facebook: https://www.facebook.com/sudarshantvnews:
Twitter : https://twitter.com/SudarshanNewsTV
Instagram: https://www.instagram.com/Sudarshantvnews/
Join Our Teligram https://t.me/sudarshannewstv
Follow on Koo: https://www.kooapp.com/profile/sudarshannewstv
Visit Website : www.sudarshannews.com
Subscribe YouTube: https://www.youtube.com/c/SudarshanNewsTV
संपर्क करें - social@sudarshantv.com
व्हाट्स एप - 9540558899
फोन नम्बर - 0120 - 4999900
Israel Palestine War LIVE : Hamas की मौत पर शकीरा का सऊदी में डांस ! #jawabtochahiyeଏହି ଭାବରେ Sudarshan News| 22 ଦୃଶ୍ୟସଂଖ୍ୟା
Indian Army Enhances Surveillance Along LAC | Catch News
Indian Army Enhances Surveillance Along LAC | Catch News
General Officer Commanding (GOC)-in-Chief of Eastern Command Lieutenant General Manoj Pande on October 19 said that the Indian Army has enhanced surveillance along LAC and depth areas. “The annual training exercise that PLA carries out, there has been some increase in the level of activity but that is in depth areas. Both sides are attempting to develop infrastructure closer to LAC and that leads to issue sometimes. We've adequate force available in each sector to deal with any contingency that may arise,” said Lieutenant General Manoj Pande.
#IndianArmy #LtGenManojPande #IndianArmy #LAC #LtGenManojPande #Infrastructure #Surveillance#Infrastructure #Surveillance #LAC
For more videos, subscribe to our channel: https://goo.gl/bkDSLj
Check out Catch News for more news: http://www.catchnews.com/
Follow Catch News here -
Facebook:https://bit.ly/2xD3NKZ
Twitter: https://bit.ly/2NG3rhr
Instagram: https://bit.ly/30mh2vE
--------------------------------------------------------------------------------------------
Also, Follow Catch in Hindi: http://hindi.catchnews.com/
Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.
Lots of videos and lots more in the pipeline. Stay tuned.
Indian Army Enhances Surveillance Along LAC | Catch Newsଏହି ଭାବରେ Catch News| 66 ଦୃଶ୍ୟସଂଖ୍ୟା
പുതിയ ചരിത്രം രചിക്കാൻ മൈക്രോസോഫ്റ്റ് | News60 ML
ടെക്‌നോളജി പ്രേമികളെ ഞെട്ടിച്ചുകൊണ്ടാണ് ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ മൈക്രോസോഫ്റ്റ് രഹസ്യായുധം പുറത്തെടുത്തത്. സര്‍ഫസ് ഡൂവോ എന്ന പുതിയ ഫോള്‍ഡിങ് ഫോണ്‍. ഒരു പുസ്തകം പോലെ തുറക്കാവുന്ന രണ്ട് 5.6-ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനുകള്‍ യോജിപ്പിച്ചാണ് പുതിയ ഫോണ്‍ മൈക്രോസോഫ്റ്റ് ഇറക്കിയിരിക്കുന്നത്. ഇതിന് എന്തു വിലയായിരിക്കുമെന്ന് കമ്പനി പറഞ്ഞില്ല. ന്യൂയോര്‍ക്കില്‍ നടന്ന, മൈക്രോസോഫ്റ്റ് സര്‍ഫസ് ക്യംപ്യൂട്ടറുകള്‍ അവതരിപ്പിക്കുന്ന ചടങ്ങിനൊടുവിലാണ് അപ്രതീക്ഷിതമായി ഈ ടെക് വിഭവം കമ്പനി അവതരിപ്പിച്ചത്. മൈക്രോസോഫ്റ്റിന്റെ പുതിയ ടെക്നോളജി കണ്ടവരെല്ലാം വിസ്മയിച്ചിരിക്കുകയാണ്.
ഇതിനെ നിങ്ങള്‍ ഒരു ഫോണെന്നാണ് വിളിക്കാന്‍ പോകുന്നത് എന്നാണ് മൈക്രോസോഫ്റ്റിന്റെ ചീഫ് പ്രൊഡക്ട് ഓഫിസറായ പാനോസ് പാനോയ് ആവേശത്താല്‍, തന്റെ വിറയാര്‍ന്ന കൈകള്‍കൊണ്ട് ഫോണിനെ പരിചയപ്പെടുത്തി പറഞ്ഞത്. എന്നാല്‍, ഇതൊരു സര്‍ഫസ് ഉപകരണമാണെന്നും അദ്ദേഹം തുടര്‍ന്നു. മൈക്രോസോഫ്റ്റിന്റെ സര്‍ഫസ് ലാപ്‌ടോപ് ശ്രേണി വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണെന്ന് ഓര്‍ക്കണം.ടെക്‌നോളജിയുടെ അടരുകള്‍ ഞങ്ങളിന്ന് പുനര്‍വിഭാവനം ചെയ്തത് നിങ്ങള്‍ കണ്ടുവെന്നാണ് മൈക്രോസോഫ്റ്റിന്റെ മേധാവി സത്യാ നഡേല പറഞ്ഞത്. പതിനഞ്ചാം വയസില്‍ എനിക്കുണ്ടായിരുന്ന ആശ്ചര്യം തിരിച്ചു ലഭിക്കുന്നതു പോലെയാണിത് എന്നെല്ലാം അദ്ദേഹം പറഞ്ഞു.
എന്നാല്‍, സര്‍ഫസ് ഫോണ്‍ മാത്രമായിരുന്നില്ല അവരുടെ ഒളി ആയുധം. അതു പോലെ രണ്ട് 9-ഇഞ്ച് സ്‌ക്രീനുകള്‍ നടുവെ മടക്കാവുന്ന ടാബും അവതരിപ്പിച്ചു. അതിന്റെ പേരാണ് സര്‍ഫസ് നിയോ. അടുത്ത വര്‍ഷം അവസാനമായിരിക്കും ഇതു വില്‍പനയ്‌ക്കെത്തുക.
..........................................
.......................................
.......................................
..........................................
.........................................
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
ଏହି ଭାବରେ News60 ML| 51 ଦୃଶ୍ୟସଂଖ୍ୟା
അണ്വായുധ പ്രയോഗം; 12.5 കോടി ജനങ്ങൾ വെന്തു മരിക്കും | News60 ML
ദിവസങ്ങൾക്ക് മുൻപാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വീണ്ടും അണ്വായുധ ഭീഷണിയുമായി രംഗത്തെത്തിയത്. ഇന്ത്യക്കെതിരെ പാക്കിസ്ഥാന് അണ്വായുധം പ്രയോഗിക്കേണ്ടി വന്നാൽ അതിന്റെ ദുരന്തം ലോകം ഒന്നടങ്കം അനുഭവിക്കേണ്ടി വരുമെന്നായിരുന്നു ഇമ്രാൻ ഖാന്റെ ഭീഷണി. എന്നാൽ ഇത് സംബന്ധിച്ച് നടന്ന ശാസ്ത്രീയ ഗവേഷണ റിപ്പോർട്ട് തന്നെ ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും ആണവയുദ്ധം നടത്തിയാൽ ദിവസങ്ങൾക്കുള്ളിൽ 12.5 കോടി ജനങ്ങൾ വെന്തു മരിക്കുമെന്നാണ് ബുധനാഴ്ച പുറത്തിറക്കിയ ശാസ്ത്രീയ പഠനത്തിൽ പറയുന്നത്. രണ്ടാം ലോക മഹായുദ്ധത്തിൽ ആറുവർഷത്തിനിടയിൽ സംഭവിച്ച മരണസംഖ്യയേക്കാൾ കൂടുതലാണ് ഇത്.
അത്തരമൊരു യുദ്ധം ബോംബുകൾ ലക്ഷ്യമിടുന്ന സ്ഥലങ്ങളെ മാത്രമല്ല ലോകത്തെ മുഴുവൻ ഭീഷണിപ്പെടുത്തുമെന്നും റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ശാസ്ത്ര പ്രൊഫസറും എഴുത്തുകാരനുമായ അലൻ റോബോക്ക് പറഞ്ഞു. സ്ഫോടനങ്ങൾക്ക് ശേഷം ആഗോള കാലാവസ്ഥ മാറിമറിയും. ഭൂമിയിലുടനീളം കൃഷികൾ ഇല്ലാതാകും. വൻതോതിൽ പട്ടിണി മരണങ്ങൾ സംഭവിക്കും.ഇത് മനുഷ്യന്റെ അനുഭവത്തിൽ യാതൊരു മാതൃകയുമില്ലാത്ത ഒരു യുദ്ധമാണെന്നും മറ്റൊരു എഴുത്തുകാരൻ ബ്രയാൻ ടൂൺ പറഞ്ഞു. കൊളറാഡോ-ബൗൾഡർ സർവകലാശാലയിലെ അന്തരീക്ഷ ശാസ്ത്രജ്ഞനാണ് ഇദ്ദേഹം. ടൂൺ പതിറ്റാണ്ടുകളായി ന്യൂക്ലിയർ യുദ്ധ സാഹചര്യങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1980 കളിൽ ‘ന്യൂക്ലിയർ വിന്റർ’ എന്ന പദം ഉപയോഗിച്ച ടീമിന്റെ ഭാഗമായിരുന്നു ടൂൺ. യുഎസും റഷ്യയും തമ്മിലുള്ള ആണവയുദ്ധത്തെ തുടർന്നേക്കാവുന്ന കടുത്ത തണുപ്പിന്റെ കാലഘട്ടത്തെ വിവരിക്കാൻ ഉപയോഗിക്കുന്ന പദമായിരുന്നു അത്.
..........................................
.......................................
.......................................
..........................................
.........................................
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2ଏହି ଭାବରେ News60 ML| 86 ଦୃଶ୍ୟସଂଖ୍ୟା
ഇന്ത്യയ്ക്കും ഇനി ‘ബഹിരാകാശ സൈന്യം’ | News60 ML
സായുധസേനയുടെ പുതിയ വിഭാഗമായി ‘ബഹിരാകാശ സേന’ രൂപീകരിക്കുമ്പോൾ ഇന്ത്യയെ കൂടെ കൂട്ടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പു നൽകി. അമേരിക്കയും ഇന്ത്യയും ചേർന്ന് ബഹിരാകാശ സേനയെ സൃഷ്ടിക്കുമെന്നും ബഹിരാകാശ സഹകരണത്തിൽ കൈകോർക്കാൻ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുമെന്ന് ട്രംപ് പറഞ്ഞു.നവംബറിൽ അമേരിക്കയും ഇന്ത്യയും പ്രതിരോധ ബന്ധത്തിന്റെ പുരോഗതി പ്രകടമാക്കി ടൈഗർ ട്രയംഫ് എന്ന പേരിൽ ആദ്യമായി ത്രി-സേവന സൈനിക പരിശീലനം നടത്തും. ഇതൊരു നല്ല പേരാണ്, വളരെ നല്ല പേരാണെന്നും ട്രംപ് പറഞ്ഞു.
മാസങ്ങൾക്ക് മുൻപാണ് സായുധസേനയുടെ പുതിയ വിഭാഗമായി ‘ബഹിരാകാശ സേന’ രൂപീകരിക്കണമെന്നു ട്രംപ് പെന്റഗണിനു നിർദേശം നൽകിയത്. ബഹിരാകാശത്ത് അമേരിക്കയുടെ മേധാവിത്വം ഉറപ്പാക്കുന്നതിനു വേണ്ടിയാണിത്. യുഎസ് സായുധസേനയുടെ ആറാം ശാഖയായി ബഹിരാകാശ സേനയ്ക്കു (സ്പെയ്‌സ് ഫോഴ്‌സ്) രൂപംനൽകാനുള്ള അടിയന്തര നടപടി ആരംഭിക്കണമെന്നു പ്രതിരോധ വകുപ്പിനോടും പെന്റഗണിനോടും നിർദേശിക്കുന്നതായി ട്രംപ് വെളിപ്പെടുത്തിയിരുന്നു.
അമേരിക്കയ്ക്കു വ്യോമസേനയും ബഹിരാകാശ സേനയും വെവ്വേറെയായി പക്ഷേ, തുല്യനിലയിൽ ഉണ്ടാകുമെന്നു പ്രസിഡന്റ് വ്യക്തമാക്കിയതാണ്. നിലവിൽ യുഎസ് സൈന്യത്തിനു കരസേന, നാവികസേന, വ്യോമസേന, തീരരക്ഷാസേന, മറീൻസ് എന്നീ വിഭാഗങ്ങളാണുള്ളത്.ബഹിരാകാശത്തെ പ്രതിരോധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി നേരത്തെ തന്നെ ചൈന രംഗത്തുവന്നിരുന്നു. അമേരിക്കയുടെ ഈ നീക്കത്തിനെതിരെ ലോകരാജ്യങ്ങളില്‍ നിന്നു വലിയ എതിര്‍പ്പാണ് ഉയരുന്നത്.
.......................................
..........................................
.........................................
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
ଏହି ଭାବରେ News60 ML| 47 ଦୃଶ୍ୟସଂଖ୍ୟା
ഇന്ത്യൻ മിന്നൽ ആക്രമണത്തിന്റെ നാൾ വഴികൾ | News60 ML
പാക് അതിർത്തിക്കപ്പുറം ഭീകരർ കെട്ടിയ ‘കോട്ട’ ഇന്ത്യൻ കമാൻഡോകൾ ആക്രമിച്ചു തകർത്തത് എങ്ങനെയാണ്? ആ നാൾവഴികളിലൂടെ ഒരു യാത്ര
2016 സെപ്റ്റംബർ 18
ഉറി ആക്രമണത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണം പ്രഖ്യാപിക്കുന്നു. ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിയാനും ആവശ്യമെങ്കിൽ അവർക്കു നേരെ സൈനിക നടപടി ഉൾപ്പെടെയുള്ള തിരിച്ചടിയെക്കുറിച്ച് ആലോചിക്കാനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചുമതലപ്പെടുത്തി.
ചുറ്റിനും വെടിയുണ്ടകൾ ചീറിപ്പായുന്നതിന്റെ മൂളിച്ചകൾക്കിടയിലായിരുന്നു കമാൻഡോകൾ ഓരോ ഇഞ്ചും ഇഴഞ്ഞുനീങ്ങിയത്. കുഴിബോംബ് സ്ഫോടനത്തിൽ ഒരു കമാൻഡോയ്ക്കു മാത്രം കാലിനു ഗുരുതര പരുക്കേറ്റു.
..........................................
.......................................
.......................................
..........................................
.........................................
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
#news60ml #news60malayalam #news60
ഇന്ത്യൻ മിന്നൽ ആക്രമണത്തിന്റെ നാൾ വഴികൾ | News60 MLଏହି ଭାବରେ News60 ML| 99 ଦୃଶ୍ୟସଂଖ୍ୟା
എന്താണ് പ്രീ-എഞ്ചിനീയറിംഗ് കെട്ടിടങ്ങൾ? | News60 ML
ലോകത്ത്മാറിക്കൊണ്ടിരിക്കുന്നകൺസ്ട്രക്ഷൻകൾച്ചറിൽനിന്നുംപ്രകൃതിസംരക്ഷണം,ടെക്നോളജി,വികസനം,എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുള്ള നവീനമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ടുള്ള കെട്ടിട നിർമ്മാണ രീതിയാണ് പ്രീ-എഞ്ചിനീയറിംഗ് കെട്ടിടങ്ങൾ.
എല്ലാ സ്രോതസ്സുകളിൽ നിന്നും ഉൽപാദന രീതികളിൽ നിന്നും ലഭ്യമായ അസംസ്കൃത വസ്തുക്കളുടെ ഏറ്റവും അനുയോജ്യമായ സാധനങ്ങൾ ഉപയോഗിച്ച് ഡിസൈൻ ആവശ്യകതകൾ മനസിലാക്കി നിർമ്മിച്ച കെട്ടിടങ്ങളെ ചില ഭൂമിശാസ്ത്ര വ്യവസായ മേഖലകളിൽ പ്രീ-എഞ്ചിനീയറിംഗ് മെറ്റൽ കെട്ടിടങ്ങൾ (പിഇഎംബി) എന്നു വിളിക്കുന്നു
1960 കളിൽ, സ്റ്റാൻഡേർഡ് എഞ്ചിനീയറിംഗ് ഡിസൈനുകൾക്കായുള്ള കെട്ടിടങ്ങൾ ആദ്യമായി PEB കളായി വിപണനം ചെയ്തു. ചരിത്രപരമായി, ഒരു പ്രാഥമിക ഫ്രെയിമിംഗ് ഘടനയുടെ പ്രീ-എഞ്ചിനീയറിംഗ് കെട്ടിടം ഐ-ആകൃതിയിലുള്ള അംഗങ്ങളുടെ ഒരു സമ്മേളനമാണ്, ഇതിനെ പലപ്പോഴും ഐ-ബീമുകൾ എന്നും വിളിക്കുന്നു. പ്രീ-എഞ്ചിനീയറിംഗ് കെട്ടിടങ്ങളിൽ, സ്റ്റീൽ പ്ലേറ്റുകൾ ഒന്നിച്ച് വെൽഡിംഗ് ചെയ്താണ് ഐ ബീമുകൾ സാധാരണയായി രൂപം കൊള്ളുന്നത്.
കമ്പ്യൂട്ടർ-എയ്ഡഡ് ഡിസൈൻ ടെക്നോളജി, മെറ്റീരിയലുകൾ, മാനുഫാക്ചറിംഗ് കഴിവുകൾ എന്നിവയിലെ പുരോഗതി ടെൻഷൻ ഫാബ്രിക്കേഷൻ, ത്രിമാന പോലുള്ള പ്രീ-എഞ്ചിനീയറിംഗ് കെട്ടിടത്തിന്റെ ഇതര രൂപങ്ങളിൽ വളർച്ചയെ സഹായിച്ചു.
പ്രീ-എഞ്ചിനീയറിംഗ് കെട്ടിടങ്ങൾ വൈവിധ്യമാർന്ന ഘടനാപരമായ ആപ്ലിക്കേഷനുകൾക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്യാൻ കഴിയുന്നവയാണ് .കാര്യക്ഷമമായി രൂപകൽപ്പന ചെയ്ത പ്രീ-എഞ്ചിനീയറിംഗ് കെട്ടിടം പരമ്പരാഗത ഉരുക്ക് കെട്ടിടങ്ങളേക്കാൾ 30% വരെ ഭാരം കുറഞ്ഞതാണ്.
ഒരു പ്രോജക്റ്റിനായി ഒരു പ്രീ-എഞ്ചിനീയറിംഗ് കെട്ടിടം തിരഞ്ഞെടുക്കുമ്പോൾ, മെറ്റീരിയലുകൾ, നിറങ്ങൾ, ഘടനാപരമായ രൂപം, ഡൈമൻഷണൽ മോഡുലാരിറ്റി മുതലായവയ്ക്കായി നിർമ്മാതാവിന്റെ ഉൽപ്പന്ന ഓഫറുകളിൽ അന്തർലീനമായ വ്യവസ്ഥകൾ ആർക്കിടെക്റ്റ് സ്വീകരിക്കുന്നു. നിർമ്മാതാവിന്റെ സ്റ്റാൻഡേർഡ് അസംബ്ലി വിശദാംശങ്ങൾ ഉണ്ടായിരുന്നിട്ടും, ആർക്കിടെക്റ്റ് നിർമ്മാതാവിന്റെ പ്രവർത്തനം ഉടമയുടെ പ്രതീക്ഷയുമായി പൊരുത്തപ്പെടുന്നുവെന്നത് ഉറപ്പാക്കേണ്ടതുണ്ട്
പ്രീ-എഞ്ചിനീയറിംഗ് ബിഎൽഡിങ്ങിനു നിരവധി സവിശേഷതകൾ ഉണ്ട് .അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നിർമാണത്തിന് ആവശ്യമായ സമയം കുറവാണ് എന്നതാണ്
പ്രീ-എഞ്ചിനീയറിംഗ് കെട്ടിടങ്ങൾ അസംസ്കൃത വസ്തുଏହି ଭାବରେ News60 ML| 101 ଦୃଶ୍ୟସଂଖ୍ୟା
വിചിത്ര ഫോട്ടോകൾ പകർത്തി ചൈനീസ് ചാന്ദ്രറോവര്‍ | News60 ML
ചൈനയുടെ യുറ്റു-2 റോവര്‍ (YUTU -2) ചന്ദ്രന്റെ ഇരുണ്ട ഭാഗത്തെ കൂടുതൽ ചിത്രങ്ങൾ പകർത്തി ഭൂമിയിലേക്ക് അയച്ചു. ഒരു ചെറിയ ഗർത്തത്തിൽ കണ്ടെത്തിയ ‘നിറമുള്ള നിഗൂഢ പദാർഥ’ ത്തിന്റെ കൂടുതൽ ചിത്രങ്ങൾ ചൈന പുറത്തുവിട്ടു. കഴിഞ്ഞ ജൂലൈയിൽ പുറത്തുവന്ന ചിത്രങ്ങൾ ശാസ്ത്ര സമൂഹത്തെ ഏറെ ആകർഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ചിത്രങ്ങളും പുറത്തുവന്നിരിക്കുന്നത്
യുറ്റു-2 റോവർ പ്രവർത്തിപ്പിക്കുന്ന ചൈനയുടെ ചാങ് -4 മിഷന് പിന്നിലുള്ള ടീം ആണ് അസാധാരണമായ ‘ജെൽ പോലുള്ള’ വസ്തുക്കളുടെ ചിത്രങ്ങൾ പുറം ലോകത്തെ കാണിച്ചത്. ചുറ്റുമുള്ള ചാന്ദ്ര മണ്ണിൽ നിന്ന് വളരെ വ്യത്യസ്തമാണ് ഈ കാഴ്ചകൾ. ജൂലൈയ്ക്ക് ശേഷം ഓഗസ്റ്റിൽ ചിത്രങ്ങൾ വീണ്ടും പകർത്തിയിരുന്നുവെങ്കിലും വ്യക്തമായിരുന്നില്ല
അസാധാരണമായ പദാർഥത്തിന്റെ ഉറവിടമായ രണ്ട് മീറ്റർ വീതിയുള്ള ഗർത്തത്തെ ശ്രദ്ധാപൂർവ്വം സമീപിക്കുന്നതിനിടയിലാണ് ഏറ്റവും പുതിയ ചിത്രങ്ങൾ റോവറിന്റെ ക്യാമറയിൽ പതിഞ്ഞത്. ചിത്രമെടുക്കാൻ ഉപയോഗിച്ച ഉപകരണത്തിന്റെ ഫലമായാണ് ചിത്രത്തിലെ ചുവപ്പും പച്ചയും നിറങ്ങൾ കാണപ്പെടുന്നതെന്നാണ് റിപ്പോർട്ട്.
..........................................
.......................................
.......................................
..........................................
.........................................
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
#news60ml #news60malayalam #news60
വിചിത്ര ഫോട്ടോകൾ പകർത്തി ചൈനീസ് ചാന്ദ്രറോവര്‍ | News60 MLଏହି ଭାବରେ News60 ML| 56 ଦୃଶ୍ୟସଂଖ୍ୟା
ന്യൂസ് മോഷ്ടാക്കൾക്ക് വമ്പൻ തിരിച്ചടിയുമായി ഗൂഗിൾ | News60 ML
കൃത്യമായ, കലര്‍പ്പില്ലാത്ത വാര്‍ത്തയ്ക്ക് മനുഷ്യര്‍ സന്തോഷത്തോടെ പൈസ നല്‍കുന്ന കാലം താമസിയാതെ വന്നേക്കുമെന്ന് വാദിക്കുന്നവരുണ്ട്. കാരണം വാര്‍ത്ത പലപ്പോഴും വളച്ചൊടിക്കപ്പെടുന്നു. ആ കാലത്തേക്ക് എത്തിയിട്ടില്ലെങ്കിലും ഗൂഗിളിന്റെ പുതിയ നീക്കം ആദ്യം വാര്‍ത്ത കൊടുക്കുന്ന മാധ്യമങ്ങള്‍ക്കും റിപ്പോര്‍ട്ടര്‍മാര്‍ക്കും ഗുണകരമാണ്. ഗൂഗിള്‍ നേരിടുന്ന ഒരു ആരോപണം നല്ല ജേണലിസത്തെ അവര്‍ പ്രോത്സാഹിപ്പിക്കുന്നില്ല എന്നതാണ്. വാര്‍ത്ത അടക്കമുള്ള കണ്ടെന്റ് പ്രക്ഷുബ്ധമായും ഉത്തരവാദിത്വമില്ലാതെയും പ്രകോപനപരമായും അവതരിപ്പിക്കുന്നവര്‍ക്കും ഇതുവരെ പ്രാധാന്യം കിട്ടിയിരുന്നു. ഇതാണ് ഗൂഗിളിന്റെ കീഴിലുള്ള യുട്യൂബിന്റെയും മറ്റു ടെക് പ്ലാറ്റ്‌ഫോമുകളും ഇതുവരെ ചെയ്തിരുന്നത്. ഇതിനൊരു മാറ്റം വരുത്താനായി കമ്പനി എടുക്കുന്ന ആദ്യ ചുവടാണ് ഒറിജിനല്‍ വാര്‍ത്തയ്ക്ക് പ്രാധാന്യം നല്‍കി തങ്ങളുടെ അല്‍ഗോറിതങ്ങളെ പുതുക്കുകയെന്നത്.
ഒരു വാര്‍ത്ത ആരെങ്കിലും പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ അതിനെ മസാല ചേര്‍ത്തും പ്രക്ഷുബ്ധമാക്കി അവതരിപ്പിച്ചും ഹിറ്റുണ്ടാക്കുന്ന രീതി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കൂടിക്കൂടി വരുന്ന കാലത്താണ് നാമിന്നു ജീവിക്കുന്നത്. ഇതിനൊരു മാറ്റം വേണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. നിറം പിടിപ്പിച്ച കഥകള്‍ വാര്‍ത്തയുടെ മേലങ്കിയണിഞ്ഞ് എത്തുന്നതു തടയുക എന്നത് എളുപ്പമല്ല. പക്ഷേ, ഇനി ഗൂഗിള്‍ സേര്‍ച്ചില്‍ ഒരു വാര്‍ത്ത തിരഞ്ഞാല്‍ ആദ്യമെത്തുക അത് ആദ്യമായി പ്രസിദ്ധീകരിച്ച മാധ്യമത്തിന്റെയും റിപ്പോര്‍ട്ടറുകളുടെയും റിപ്പോര്‍ട്ട് ആയിരിക്കാം. ചുരുക്കിപറഞ്ഞാല്‍ ഒരു പത്രം അല്ലെങ്കില്‍ റിപ്പോര്‍ട്ടര്‍ അധ്വാനിച്ചുണ്ടാക്കുന്ന വാര്‍ത്ത മോഷ്ടിച്ച് മസാല പുരട്ടി ഹിറ്റ്‌സുണ്ടാക്കുന്നവര്‍ക്കുള്ള തിരിച്ചടിയാണിത്. എന്നാല്‍ പ്രാദേശിക ഭാഷകളില്‍ ഇത് ഇപ്പോള്‍ അത്രകണ്ട് ഫലിക്കണമെന്നില്ല.
..........................................
.......................................
.......................................
..........................................
.........................................
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVଏହି ଭାବରେ News60 ML| 90 ଦୃଶ୍ୟସଂଖ୍ୟା
വ്യത്യസ്‌ത പാരമ്പര്യങ്ങൾ നിറഞ്ഞ ക്വാലലംപുർ | News60 ML
പല സംസ്കാരങ്ങളുടെയും ഭാഷകളുടെയും കൂടിച്ചേരലാണ് ക്വാലലംപുരില്‍. വ്യത്യസ്ത പാരമ്പര്യങ്ങള്‍ തുറന്ന മനസ്സോടെ ആഘോഷിക്കുന്ന ജനതയാണ് ഇവിടുത്തേത്. ഒരു ജനതയുടെ സംസ്കാരം മനസിലാക്കാന്‍ അവരുടെ ഭക്ഷണം നോക്കിയാല്‍ മതി എന്നു പറയാറുണ്ട്. ഉദാഹരണത്തിന്, കേരളം പോലെ കാര്‍ഷിക സംസ്കാരമുള്ള ഒരു നാടിന്‍റെ ഭക്ഷണ ശീലങ്ങള്‍ പ്രധാനവിളയായ നെല്ലിനെ അടിസ്ഥാനപ്പെടുത്തിയാണ് രൂപപ്പെട്ടിട്ടുള്ളത്.
മലേഷ്യയിലെ ഭക്ഷണം പ്രധാനമായും ചൈനീസ്, ഇന്ത്യന്‍, മലയ് രുചികളുടെ സമ്മേളനമാണ്. മലേഷ്യയുടെ കയ്യൊപ്പു പതിഞ്ഞ വിദേശ രുചി എന്നു പറയാം. ഇവിടുത്തെ ചൈനീസ് ഭക്ഷണം ചൈനയില്‍ കിട്ടുന്ന ചൈനീസ് ഭക്ഷണത്തില്‍നിന്നു തികച്ചും വ്യത്യസ്തമായിരിക്കും. ചുറ്റി നടന്നു കാണാൻ ഇവിടെ നിരവധി സ്ഥലങ്ങളുമുണ്ട്. ഇവിടുത്തെ 452 മീറ്റര്‍ ഉയരമുള്ള 'പെട്രോണാസ് ട്വിന്‍ ടവേഴ്സ്' ഏറെ പ്രശസ്തമാണ്. ക്വാലലംപുര്‍ റെയില്‍വേ സ്റ്റേഷന്‍ പോലെയുള്ള പുരാതന നിര്‍മിതികളും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
ക്വാലലംപുരിന്‍റെ ഭക്ഷണ സംസ്കാരം ഏറെ പ്രശസ്തമാണ്. രാത്രി ഏഴിനു ശേഷം ആളുകള്‍ ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങുന്നു. ആഴ്ചയിലൊരിക്കല്‍ രാത്രി മാർക്കറ്റുകളുണ്ട്. ഇരുപത്തിനാലു മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്ന 'മാമക്സ്' കന്റീനുകളും ഇവിടെയെങ്ങും കാണാം. ‘വിദേശി’കളായ റെയിന്‍ബോ ടോസ്റ്റുകള്‍, യൂണികോണ്‍ ഡിസര്‍ട്ടുകള്‍ എന്നിവയും വിവിധ തരം കറികളും ഫ്രൈഡ് റൈസും മറ്റും ഇവിടെ ലഭിക്കും.ഇവിടെ ആദ്യമായി എത്തുന്നവർക്കു പോലും ഒരു വിധത്തിലുള്ള അപരിചിതത്വവും തോന്നില്ല എന്നതാണ് ക്വാലാലംപൂരിന്‍റെ പ്രത്യേകത. പുറത്തു നിന്നെത്തുന്ന അതിഥികളെ ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ ഇവിടത്തെ ജനത എപ്പോഴും തയാര്‍.
..........................................
.......................................
.......................................
..........................................
.........................................
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&lଏହି ଭାବରେ News60 ML| 117 ଦୃଶ୍ୟସଂଖ୍ୟା
മനോഹരമായ സൂര്യസ്തമനക്കാഴ്ച സമ്മാനിക്കുന്ന ഇടങ്ങൾ | News60 ML
ഇഷ്ടമുള്ള ആളുടെ തോളില്‍ ചാഞ്ഞിരുന്ന് പടിഞ്ഞാറേ ചക്രവാളത്തിലേക്ക് സൂര്യന്‍ പതിയേ ചാഞ്ഞിറങ്ങുന്നത് നോക്കിയിരുന്നിട്ടുണ്ടോ? സ്വര്‍ണ്ണനിറത്തില്‍ നിന്നും ഓറഞ്ച് കലര്‍ന്ന ചുവപ്പിലേയ്ക്കുള്ള ആ മാറ്റം നോക്കിയിരിക്കുന്നതു തന്നെ അനിര്‍വചനീയമായ അനുഭൂതി പകരും. ലോകത്ത് ഏറ്റവും മനോഹരമായ സൂര്യസ്തമനക്കാഴ്ച കാണാന്‍ സാധിക്കുന്ന ചില ഇടങ്ങളുണ്ട്. അത്തരത്തിലുള്ള ചില ഇടങ്ങള്‍ പരിചയപ്പെട്ടോളൂ.
സാന്‍റോറിനി, ഗ്രീസ്
വെളുത്ത നിറത്തിലുള്ള ചെറിയ പെട്ടികള്‍ അടുക്കി വെച്ചതു പോലെയുള്ള കെട്ടിടങ്ങളാണ് ഗ്രീസ് എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ മനസ്സിലേക്കോടിയെത്തുക. ഒപ്പം നീലനിറത്തിലുള്ള താഴികക്കുടങ്ങളും വിദൂരമായ ജലദൃശ്യങ്ങളും കൂടി ചേരുമ്പോള്‍ സ്വപ്നസമാനമായ അനുഭവമാണ് ഓരോ യാത്രക്കാരനും ഉണ്ടാവുക. ഇങ്ങനെ പോസ്റ്റ്‌കാര്‍ഡ് ചിത്രം പോലെ മനോഹരമായ ഗ്രീക്ക് ദ്വീപാണ് സാന്‍റോറിനി. മുങ്ങിപ്പോയ ഒരു അഗ്നിപര്‍വ്വതത്തിന്‍റെ മുഖഭാഗമാണ് ശരിക്കും ഈ ദ്വീപ്. പടിഞ്ഞാറ് ഭാഗത്തേയ്ക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഇവിടത്തെ ഓയ നഗരത്തില്‍ നിന്നുമുള്ള അസ്തമയക്കാഴ്ച ഏറെ മനോഹരമാണ്.വെളുത്ത കെട്ടിടങ്ങളും നീലത്താഴികക്കുടങ്ങളുമുള്ള തനി ഗ്രീക്ക് ഗ്രാമമാണ് ഇമെറോവിഗ്ലി. ഇവിടെ നിന്നും മനോഹരമായ അസ്തമയം കാണാം. ലാ മൈസന്‍ പോലെയുള്ള ഏതെങ്കിലുമൊരു റസ്റ്റോറന്‍റില്‍ ചെന്ന് പ്രിയപ്പെട്ട ആ ആളോടൊപ്പമിരുന്ന് വൈന്‍ മൊത്തിക്കുടിച്ചു കൊണ്ട് അസ്തമയ സൂര്യനെ നോക്കിയിരിക്കുന്നത് ഒന്നോര്‍ത്തു നോക്കൂ
..........................................
.......................................
.......................................
..........................................
.........................................
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
#news60ml #news60malayalam #nଏହି ଭାବରେ News60 ML| 86 ଦୃଶ୍ୟସଂଖ୍ୟା
10 അണുബോംബുകൾ വഹിക്കുന്ന രാവണ മിസൈൽ | News60 ML
അതിശക്തവും ആഭ്യന്തരമായി നിർമിച്ചതുമായി ഒരു കൂട്ടം ആയുധങ്ങൾ പ്രദർശിപ്പിക്കാനൊരുങ്ങുകയാണ് ചൈന. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ആയുധപ്പുരയിൽ എല്ലാം സജ്ജമായി കഴിഞ്ഞു. ഒക്ടോബർ 1 ന് ബെയ്ജിങ്ങിൽ നടക്കുന്ന ദേശീയ ദിന സൈനിക പരേഡിനിടെ ലോകം കണ്ടതിൽ വച്ച് ഏറ്റവും നൂതനമായ ചില ആയുധങ്ങൾ ചൈന പ്രദർശിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിതമായ 70 വർഷത്തിനിടയിൽ രാജ്യത്തിന്റെ സൈനിക മുന്നേറ്റത്തെ ഉയർത്തിക്കാട്ടുന്നതിനായി 15,000 ത്തോളം ഉദ്യോഗസ്ഥരും 160 ലധികം പോർവിമാനങ്ങളും 580 ആയുധങ്ങളും മറ്റു ഉപകരണങ്ങളും ചൈനീസ് തലസ്ഥാനത്തിലൂടെ 80 മിനിറ്റ് പരേഡ് നടത്തുമെന്നാണ് അറിയുന്നത്.
ഡ്രോൺ സാങ്കേതികവിദ്യയാണ് അവയിൽ പ്രധാനം. ലോകത്തിലെ ഏറ്റവും മികച്ചതും നൂതനവുമായ മിസൈൽ സംവിധാനങ്ങളിൽ ചിലതും ബെയ്ജിങ് പരേഡിൽ പ്രദർശിപ്പിക്കും. മിലിട്ടറി പരേഡ് ജോയിന്റ് കമാൻഡ് ഓഫിസിലെ എക്സിക്യൂട്ടീവ് ഡെപ്യൂട്ടി ഡയറക്ടറും സെൻട്രൽ തിയറ്റർ കമാൻഡ് ഓഫ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) ഡെപ്യൂട്ടി ചീഫ് മേജറുമായ മേജർ ജനറൽ ടാൻ മിൻ ഈ ആഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ഇക്കാര്യങ്ങൾ അറിയിച്ചിരുന്നു. പ്രതിരോധ ഗവേഷണത്തിലും വികസനത്തിലും പുതുമ കണ്ടെത്താനുള്ള രാജ്യത്തിന്റെ കഴിവ് എടുത്തുകാണിക്കുന്നതായിരിക്കും പരേഡ്.
പരേഡിലെ പ്രധാനപ്പെട്ട ആയുധങ്ങളിലൊന്ന് ഡോങ്ഫെങ്– 5 സി മിസൈൽ ആണ്. പത്ത് അണ്വായുധങ്ങൾ വഹിക്കാവുന്ന മിസൈലുമായി ചൈനീസ് പരേഡ് ലോകത്തെ അദ്ഭുതപ്പെടുത്തുമെന്നാണ് കരുതുന്നത്. ഡോങ്ഫെങ്– 5 സി മിസൈലിന്റെ പരീക്ഷണ വിക്ഷേപണം നേരത്തെ തന്നെ കഴിഞ്ഞതാണ്.
..........................................
.......................................
.......................................
..........................................
.........................................
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watchଏହି ଭାବରେ News60 ML| 159 ଦୃଶ୍ୟସଂଖ୍ୟା
തകിടം മറിഞ്ഞ് ഭൂമിയിലെആവാസ വ്യവസ്ഥ | News60 ML
നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മനുഷ്യവംശം ഭൂമുഖത്തു നിന്ന് തന്നെ തൂത്തെറിയപ്പെട്ടേക്കാമെന്ന് പുതിയ പഠനം പ്രവചിക്കുന്നത്. ഒരിക്കലും മറികടക്കാനാകാത്ത വിധമുള്ള ആഘാതമായിരിക്കും മനുഷ്യസംസ്കാരത്തിനു മേല്‍ കാലാവസ്ഥാ വ്യതിയാനം ഏല്‍പ്പിക്കുക. ഈ ലോകാവസാന സാധ്യത ഒഴിവാക്കാനാകാത്ത ഒന്നല്ല എന്നും ഈ പഠനം പറയുന്നു. ഇത്രയും കഠിനമായ വെല്ലുവിളി മനുഷ്യര്‍ അവന്‍റെ ചരിത്രത്തില്‍ ഒരിക്കലും നേരിട്ടിട്ടില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
2018 ല്‍ ഓസ്ട്രേലിയയിലെ നാഷണല്‍ സെന്‍റര്‍ ഫോര്‍ ക്ലൈമറ്റ് റീസ്റ്റൊറേഷന്‍ പുറത്തിറക്കിയ കാലാവസ്ഥാ വ്യതിയാന റിപ്പോര്‍ട്ടിന്‍റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോഴത്തെ കണ്ടെത്തലുകള്‍ പുറത്തു വന്നിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കാന്‍ പോകുന്ന രൂക്ഷമായ ആഘാതങ്ങളെ തീവ്രത കുറച്ചു കാണുന്നതാണ് അതുവരെയുണ്ടായ പഠനങ്ങളെന്ന് 2018 ലെ ഈ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിലെ വിലയിരുത്തലുകളെ അടിസ്ഥാനമാക്കി ഓസ്ട്രേലിയന്‍ മുന്‍ ഡിഫന്‍സ് ചീഫ് അഡ്മിറല്‍ ക്രിസ് ബാരി ഉള്‍പ്പടെ മൂന്ന് പേരാണ് ഈ പഠനം തയാറാക്കിയത്.
അടുത്ത മുപ്പത് വര്‍ഷത്തിനുള്ളില്‍ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനായില്ലെങ്കില്‍ കാലാവസ്ഥാ വ്യതിയാനം പിന്നീടുണ്ടാക്കുന്ന ആഘാതങ്ങള്‍ പരിഹരിക്കാന്‍ മനുഷ്യനു സാധിക്കില്ല. ഇങ്ങനെ സംഭവിച്ചാല്‍ 2050 ആകുമ്പോഴേക്കും ആഗോള താപനില വ്യാവസായവൽക്കരണ കാലത്തേക്കാള്‍ 3 ഡിഗ്രി സെല്‍ഷ്യസ് ഉയരും. ഇത് ഭൂമിയിലെ ജൈവ വ്യവസ്ഥയ്ക്കും ആവാസവ്യവസ്ഥയ്ക്കും പ്രകൃതിയ്ക്കുമുണ്ടാക്കുന്ന മാറ്റങ്ങള്‍ പ്രവചനാതീതമായിരിക്കും. ഇതോടെയാണ് മനുഷ്യവംശം തന്നെ തകര്‍ച്ചയെ നേരിടുന്ന സ്ഥിതി വിശേഷം ഉടലെടുക്കുക എന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
..........................................
.......................................
.......................................
..........................................
.........................................
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRଏହି ଭାବରେ News60 ML| 61 ଦୃଶ୍ୟସଂଖ୍ୟା
ഗ്രേറ്റ എന്ന ജ്വാല. | News60 ML
ആസന്നമൃതിയോടടുക്കുന്ന ഭൂമിയുടെ രക്ഷയ്ക്ക് ഒടുവിൽ ഒരാൾ വരികതന്നെ ചെയ്തു. കാലാവസ്ഥാമാറ്റത്തോടു നിസ്സംഗത പുലർത്തുന്ന ഭരണാധികാരികളെയും പൊതുസമൂഹത്തെയും അവൾ തട്ടിയുണർത്തി. ഗ്രേറ്റ എന്ന ജ്വാല കെട്ടടങ്ങുകയില്ലെന്നാണ് എന്റെ പ്രതീക്ഷ.
കേവലം 16 വയസ്സുള്ള ഗ്രേറ്റ ട്യുൻബെർഗ് എന്ന സ്വീഡിഷ് പെൺകുട്ടി തുടക്കമിട്ട ഒറ്റയാൻ പ്രതിഷേധമാണ് കഴിഞ്ഞ ദിവസം യുഎൻ കാലാവസ്ഥാ അടിയന്തര ഉച്ചകോടിയുടെ വേദിയിലേക്കും പടർന്നുകയറി, വാക്കുകളുടെ തീമഴയായി മാറിയത്. ലോകം കാതോർത്ത ആ പ്രസംഗം ആഗോള കാലാവസ്ഥാ സംരക്ഷണ ചരിത്രത്തിലെ നാഴികക്കല്ലായി.
2018ൽ സ്വീഡനിലെ പൊതു തിരഞ്ഞെടുപ്പു സമയത്താണ് ഗ്രേറ്റ ആ തീരുമാനമെടുത്തത്. ഇനി മുതൽ സ്കൂളിൽ പോകുന്നില്ല. ആദ്യമൊന്നും ആരും ഗൗനിക്കാതിരുന്ന സമരം കുട്ടികൾ ഏറ്റെടുത്തു. പിന്നീട് രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്കു പടർന്നു. കാലാവസ്ഥാമാറ്റത്തിൽ നിന്ന് ഈ ജീവഗ്രഹത്തെ മോചിപ്പിക്കുക എന്നതായിരുന്നു ആ ബാലിക ഉയർത്തിയ സന്ദേശം. പിന്നീട് എല്ലാ വെള്ളിയാഴ്ചയുമായി സമരം. ‘ഫ്രൈഡേയ്സ് ഫോർ ഫ്യൂച്ചർ’ പ്രക്ഷോഭത്തിന്റെ തുടക്കം അങ്ങനെയായിരുന്നു.
ഞങ്ങൾക്കൊരു ഭാവിയുണ്ടോ എന്ന നടുക്കുന്ന ചോദ്യമാണ് ഗ്രേറ്റ ലോകത്തോടു ചോദിച്ചത്. ‘മുതിർന്നവരേ, നിങ്ങൾ എന്താണ് ഞങ്ങൾക്കു വേണ്ടി അവശേഷിപ്പിക്കുക? തിരുത്തലിനു നിങ്ങൾ എന്തെങ്കിലും ചെയ്യുന്നുണ്ടോ?’കാലാവസ്ഥാമാ&റ്റത്തെ നേരിടാൻ ഉച്ചകോടി കൂടുകയല്ലാതെ, കാര്യമായി ഒന്നും ചെയ്യാത്ത ലോകരാഷ്ട്രത്തലവന്മാർ ഉത്തരമില്ലാതെ തലകുനിച്ചു.മുതിർന്ന തലമുറയുടെ കോർപറേറ്റ് മുറികളിലേക്കും മന്ത്രിസഭാ യോഗങ്ങളിലേക്കും അവളുടെ രോദനം തുളച്ചുകയറി. സർവനാശത്തെ ചെറുക്കാനുള്ള മറ്റൊരവസരമാണ് ഗ്രേറ്റ ലോകത്തിനും നമ്മൾ മുതിർന്നവർക്കും മുന്നിൽ തുറന്നിട്ടിരിക്കുന്നത്. വരുംതലമുറകളുടെ ജീവൻകൂടി നിലനിർത്തുക എന്ന ലക്ഷ്യത്തിലേക്കു നമ്മൾ ഇന്നത്തെ വികസനക്കണക്കുപുസ്തകം മാറ്റിയെഴുതിയാൽ ഭൂമിയിലെ ജീവയോഗ്യമായ കാലാവസ്ഥയെ കഷ്ടിച്ചു നിലനിർത്താനാവും.
ലോക നേതൃത്വത്തോട് ഗ്രേറ്റ ട്യുൻബെർഗ്: ഇങ്ങനെ മുന്നോട്ടുപോകാൻ ഞങ്ങൾ സമ്മതിക്കില്ല
ചൂടുപിടിച്ച ഒരു ലോകത്തിന്റെ അനിശ്ചിത വിധിയിലേക്കു തള്ളിയിടാനുള്ളവരല്ല, മറിച്ച് ഇന്നത്തെ വികസനസങ്കൽപങ്ങളുടെ കേന്ദ്രബിന്ദുക്കളാകണം കുഞ്ഞുങ്ങൾ. അവരുടെ ക്ഷേമം മാത്രമാകണം വികസനത്തിന്റെ അളവുകോൽ. കുഞ്ഞുങ്ങളെ രോഗികളാക്കുന്ന വായുമലിനീകരണവും അവരെ അഭയാർഥികളാക്കുന്ന പ്രളയവുംଏହି ଭାବରେ News60 ML| 76 ଦୃଶ୍ୟସଂଖ୍ୟା
അമേരിക്കൻ വിമാനവാഹിനി കപ്പലുകൾക്ക് ഭീഷണിയായി ചൈനീസ് ബോംബർ | News60 ML
പടിഞ്ഞാറൻ പസഫിക്കിൽ നങ്കൂരമിട്ടിരിക്കുന്ന യുഎസ് നേവി കപ്പലുകൾക്ക് വൻ ഭീഷണിയാകുമെന്ന മുന്നറിയിപ്പുമായി ചൈനീസ് ബോംബറുകൾ രംഗത്ത്. യുഎസ് കപ്പലുകളെ മുക്കാൻ ശേഷിയുള്ള പുതിയ യുദ്ധോപകരണങ്ങളാണ് ചൈന അവതരിപ്പിച്ചിരിക്കുന്നത്. അത്യാധുനിക മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള എച്ച്–6 ബോംബറുകൾ പരിഷ്കരിച്ചു പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ ഡിഎഫ് -21 ഡി ബാലിസ്റ്റിക് ആന്റി-ഷിപ്പ് മിസൈലിന്റെ ഒരു വകഭേദമാണ് ഉപയോഗിക്കുന്നത്. പ്രത്യേകിച്ച് വിമാനവാഹിനി കപ്പലുകളെ നേരിടാൻ ശേഷിയുളളതാണ് ഈ ബോംബറുകള്‍
പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിതമായതിന്റെ 70-ാം വാർഷിക ആഘോഷങ്ങളുടെ ഒരുക്കങ്ങൾക്കിടെയാണ് ചൈനീസ് ബോംബറിന്റെ പുതിയ എച്ച് -6 എൻ വേരിയന്റ് ( സോവിയറ്റ് ടിയു -16 ന്റെ ഒരു ക്ലോൺ) ആദ്യമായി ബെയ്ജിംഗിൽ പ്രത്യക്ഷപ്പെട്ടത്. ചൈനീസ് സേനകളുടെ സൈനിക പരേഡുകളും ഫ്ലൈ ഓവറുകളും ഒക്ടോബർ ഒന്നിനാണ് തുടങ്ങുന്നത്.ഒരൊറ്റ, വളരെ വലിയ മിസൈലിനെ ഉൾക്കൊള്ളാൻ കഴിയുന്ന അണ്ടർ ഫ്യൂസ്ലേജ് റിസസ് ഫീച്ചർ എച്ച് -6 എൻ ൽ ഉണ്ട്. 30 അടിയിലധികം നീളവും 32,000 പൗണ്ട് ഭാരവുമുള്ളതാണ് ഡിഎഫ്-21ഡി എന്ന ആന്റി ഷിപ്പ് മിസൈൽ. 1,200 പൗണ്ട് പോർമുന വഹിച്ച് 1,300 മൈൽ ദൂരം വരെ സഞ്ചരിക്കാനാകും ഇതിനാകും.
ചൈനയിലെ സെൻട്രൽ തിയറ്റർ കമാൻഡ് മേഖലയിലെ പീപ്പിൾസ് ലിബറേഷൻ ആർമി എയർഫോഴ്‌സ് ബോംബർ ബ്രിഗേഡിലേക്ക് ഈ വിമാനങ്ങളിൽ നാലെണ്ണമെങ്കിലും നിയോഗിച്ചിട്ടുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. എച്ച് -6 എൻ ന്റെ ബാലിസ്റ്റിക്-മിസൈൽ വിക്ഷേപണ ദൗത്യത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ 2017 ലാണ് ആദ്യമായി പുറത്തുവരുന്നത്. സോവിയറ്റ് കാലഘട്ടത്തിലെ ടിയു -16 ബാഡ്ജറിന്റെ ഡെറിവേറ്റീവായ സിയാൻ എയർക്രാഫ്റ്റ് ഇന്റർനാഷണൽ കോർപ്പറേഷന്റെ എച്ച് -6 ചൈനയുടെ ബോംബർ സേനയുടെ കേന്ദ്രബിന്ദുവാണ്. 1970 കൾ മുതൽ ഇത് ചൈനയുടെ കൈവശമുണ്ട്.
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
#newsଏହି ଭାବରେ News60 ML| 62 ଦୃଶ୍ୟସଂଖ୍ୟା
ഇന്ത്യയുടെ സ്വന്തം ജിപിഎസിനു ലോക അംഗീകാരം | News60 ML
മൊബൈൽ ടെലിഫോണിക്കായി പ്രോട്ടോക്കോളുകൾ വികസിപ്പിക്കുന്ന ഗ്ലോബൽ സ്റ്റാൻഡേർഡ് ബോഡി 3 ജിപിപി, ഇസ്‌റോ വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ പ്രാദേശിക നാവിഗേഷൻ സംവിധാനം നാവിക്കിന് അംഗീകാരം നൽകി. സ്‌പെസിഫിക്കേഷൻ അംഗീകാരം രാജ്യാന്തര, ആഭ്യന്തര മൊബൈൽ ഉപകരണ നിർമാതാക്കളുടെ ‘നാവിക്’ ന്റെ (നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റെലേഷൻ) വാണിജ്യപരമായ ഉപയോഗം വർധിപ്പിക്കും. അതായത് അത്തരം നിർമാതാക്കൾക്ക് ഇപ്പോൾ നാവികുമായി പൊരുത്തപ്പെടുന്ന നാവിഗേഷൻ ഉപകരണങ്ങൾ വൻതോതിൽ നിർമിക്കാൻ കഴിയും. ഇതിനാൽ ഈ ഉപകരണങ്ങളുടെ ഉപയോക്താക്കൾക്ക് ദേശി ജിപിഎസ് അല്ലെങ്കിൽ നാവിക് എളുപ്പത്തിൽ ആക്സസ് ചെയ്യാൻ കഴിയും.
സെപ്റ്റംബർ 16 മുതൽ 20 വരെ കാലിഫോർണിയയിൽ നടന്ന മീറ്റിംഗിൽ, മൂന്നാം ജനറേഷൻ പാർട്ണർഷിപ്പ് പ്രോജക്റ്റ് (3 ജിപിപി), നവിക്ക് റിലെ -16 എൽടിഇ, റിലെ -17 5ജി എൻആർ സവിശേഷതകളിൽ ഉൾപ്പെടുത്താനുള്ള അംഗീകാരം നൽകുകയായിരുന്നു. ടെലികമ്മ്യൂണിക്കേഷൻ സ്റ്റാൻഡേർഡ് ഡെവലപ്‌മെന്റ് സൊസൈറ്റി, ഇന്ത്യ (ടിഎസ്‌ഡിഎസ്‌ഐ) ഉടൻ തന്നെ ഈ സവിശേഷതകൾ ഒരു ദേശീയ മാനദണ്ഡമായി സ്വീകരിക്കും. കൂടാതെ അമേരിക്കൻ ജിപിഎസ് സംവിധാനത്തിനു പകരമായി സെല്ലുലാർ ഇൻറർനെറ്റ്-ഓഫ്-തിങ്ക്സ് ഉപകരണങ്ങളിലും നാവിക് സിസ്റ്റം ഉപയോഗിക്കാൻ തുടങ്ങും
3 ജിപിപി നാവിക് സ്വീകാര്യതയുടെ സാധ്യതകൾ 4ജി, 5ജി, ഇൻറർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി) എന്നിവയിൽ ഉപയോഗിക്കുന്നതിന് നാവിക് സാങ്കേതികവിദ്യയെ വാണിജ്യ വിപണിയിലെത്തിക്കും. ഇന്ത്യൻ കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും നാവിക് അടിസ്ഥാനമാക്കിയുള്ള ഇന്റഗ്രേറ്റഡ് സർക്യൂട്ടുകളും (ഐസികളും) ഉൽപന്നങ്ങളും രൂപകൽപന ചെയ്യാൻ അവസരമുണ്ട്. ഈ ചിപ്‌സെറ്റുകളുടെയും ഉൽപന്നങ്ങളുടെയും വിപണി വളരെ വലുതായിരിക്കും. കാരണം അവ മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാൻ കഴിയും. ഇത് നാവിക് ഉപയോഗത്തിൽ ഗണ്യമായ വർധനവിന് വഴിയൊരുക്കുമെന്നും രാജ്യത്തുടനീളം നാവിക് പ്രാപ്തമാക്കിയ സേവനങ്ങളുടെയും ആപ്ലിക്കേഷനുകളുടെയും വർധനവ് ഉണ്ടാക്കുമെന്നും ഡിജിറ്റൽ പരിവർത്തനത്തിനായുള്ള ഒരു തിങ്ക് ടാങ്ക് ബ്രോഡ്ബാൻഡ് ഇന്ത്യ ഫോറം (ബിഐഎഫ്) പറഞ്ഞു.
..........................................
.......................................
.......................................
..........................................
.........................................
<ଏହି ଭାବରେ News60 ML| 84 ଦୃଶ୍ୟସଂଖ୍ୟା
വനനശീകരണം ഇല്ലാതാക്കുന്ന ലോകത്തെ ഏറ്റവും വലിയ ഉഭയ ജീവി. | News60 ML
ഇതുവരെ ഒരു വര്‍ഗം മാത്രമാണെന്നു കരുതിയ ചൈനീസ് സലമാണ്ടറിന് രണ്ട് പുതിയ ജനുസ്സുകള്‍ കൂടി കണ്ടെത്തിയതോടെ ലോകത്തെ ഏറ്റവും വലിയ ഉഭയജീവി എന്ന സ്ഥാനത്തിന് പുതിയ അവകാശിയെത്തി. ഇതുവരെ ചൈനീസ് സലമാണ്ടര്‍ ഒറ്റ വിഭാഗം മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ചൈനീസ് സലാമണ്ടറുകളില്‍ തന്നെ ജനിതകപരമായ വ്യത്യാസങ്ങളുള്ള മറ്റു വിഭാഗങ്ങളുണ്ടെന്നു കണ്ടെത്തിയത്.
ലണ്ടനിലെ സുവോളജിക്കല്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ചൈനീസ് സലമാണ്ടറുകളുടെ ശേഷിപ്പുകളില്‍ നടത്തിയ ഡിഎന്‍എ പഠനമാണ് ഇപ്പോഴത്തെ വഴിത്തിരിവായ കണ്ടെത്തലിലേക്ക് നയിച്ചത്. ജനിതകപരമായ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തില്‍ സൗത്ത് ചൈന ജയന്‍റ് സലാമണ്ടര്‍ അഥവാ ആന്‍ഡ്രിയാ സിലിഗോയ്, ആന്‍ഡ്രിയാ ഡാവിഡിയാനുസ് എന്ന ജയന്‍റ് സലാമണ്ടര്‍ എന്നിവയാണ് ഇവയില്‍ രണ്ട് വിഭാഗങ്ങള്‍. മൂന്നാമൊരു വിഭാഗം കൂടി കണ്ടെത്തിയെങ്കിലും ഇവയ്ക്ക് ഇതുവരെ പേര് നല്‍കിയിട്ടില്ല.
മൂന്നായി തിരിച്ച സലാമണ്ടര്‍ ജനുസ്സുകളില്‍ ഏറ്റവും വലുത് എന്ന പേര് ലഭിച്ചിരിക്കുന്നത് ആന്‍ഡ്രിയാ സിലിഗോയ് വിഭാഗത്തിനാണ്. ലണ്ടന്‍ സുവോളജിക്കല്‍ മ്യൂസിയത്തിലുള്ള ഈ ജനുസ്സില്‍ പെട്ട ജീവിയുടെ ശേഷിപ്പ് ലോകത്തെ ഏറ്റവും വലിയ ഉഭയജീവിയുടേതാണെന്ന് ഗവേഷകര്‍ പറുന്നു. കാഴ്ചയില്‍ പല്ലിയോട് സാദൃശ്യമുള്ള അഞ്ചടിയിലധികം നീളം വയ്ക്കുന്ന ജീവികളാണ് സലാമണ്ടറുകള്‍. വെള്ളത്തിനടിയില്‍ ശ്വസിക്കാന്‍ കഴിയും എന്നതാണ് പല്ലിയില്‍നിന്നുള്ള ഇവയുടെ പ്രധാന വ്യത്യാസം. ഈ വ്യത്യാസമാണ് ഇവയെ ഉഭയ ജീവികളാക്കി മാറ്റിയതും.
ഒരു കാലത്ത് ചൈനയില്‍ ധാരാളമായി കണ്ടു വന്നിരുന്ന സലമാണ്ടറുകള്‍ ഇപ്പോള്‍ വംശനാശ ഭീഷണി നേരിടുകയാണ്. വ്യാപകമായ വനനശീകരണവും നദീമലിനീകരണവും തന്നെയാണ് ഇവ നേരിടുന്ന പ്രധാന വെല്ലുവിളി. സലമാണ്ടറുകളുടെ വൈവിധ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടി പുതിയതായി ലഭിച്ചതോടെ ഇവയുടെ സംരക്ഷണത്തിനുള്ള ശ്രമവും ഊര്‍ജിതമാക്കണം എന്നാണ് ഗവേഷകരുടെ ആവശ്യം. ഇതിന്‍റെ പ്രാധാന്യം ചൈനീസ് അധികൃതരെ ബോധ്യപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. സാമുവല്‍ ടര്‍വി പറയുന്നു.
..........................................
.......................................
.......................................
.....................................ଏହି ଭାବରେ News60 ML| 97 ଦୃଶ୍ୟସଂଖ୍ୟା
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ അണിചേർന്നത് മണ്ടത്തരം ;ഇമ്രാൻ | News60 ML
അമേരിക്കയ്‌ക്കൊപ്പം ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ അണിചേരാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചത് വലിയ മണ്ടത്തരങ്ങളില്‍ ഒന്നായിപ്പോയെന്നു പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടത് രാജ്യത്തിനു നേരിട്ട വൻ നഷ്ടങ്ങളെ കുറിച്ചാണെന്ന് സൂചന. അഫ്ഗാനിസ്ഥാനിലെ ഭീകരരെ നേരിടാൻ ഭൂമിയും സൈനിക സഹായവും നൽകിയ പാക്കിസ്‌ഥാനു നൽകേണ്ടിവന്നത് വൻ വിലയാണ്. ശരിയായി ചെയ്യാന്‍ കഴിയാത്ത കാര്യം വാഗ്ദാനം ചെയ്യാന്‍ പാടില്ലായിരുന്നുവെന്നു എന്നാണ് ജനറല്‍ പര്‍വേസ് മുഷറഫിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ഇമ്രാന്‍ പറഞ്ഞത്. ശരിയാണ്, രാജ്യത്തെ നിരവധി പൗരൻമാരുടെ ജീവൻ കൊടുത്താണ് ഭീകരതെക്കിരായ പോരാട്ടത്തിൽ അമേരിക്കയ്ക്കൊപ്പം പാക്കിസ്ഥാൻ ചേർന്നത്. ഇതിന്റെ ദുരന്തം ഇന്നും അനുഭവിക്കുന്നുണ്ട്.
കുറച്ചു വർഷങ്ങളായി അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ ഉൾപ്പടെയുള്ള രാജ്യങ്ങളില്‍ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂവായിരത്തോളം പേരാണെന്നാണ് കണക്കുകൾ പറയുന്നത്. കൂടുതലും പാക്കിസ്ഥാനിൽ നിന്നുള്ളവരാണെന്നും കണക്കുകൾ പറയുന്നു. ലഭ്യമായ റിപ്പോർട്ട് പ്രകാരം 429 ഡ്രോൺ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 3096 പേരാണ്. ലോകത്ത് ഡ്രോൺ ആക്രമണത്തിലൂടെ സാധാരണക്കാരെ ഇത്രയധികം കൊലപ്പെടുത്തിയതും അമേരിക്കൻ സേന തന്നെയാണ്.
2018 ൽ പുറത്തുവന്ന കണക്കുകൾ പ്രകാരം പാക്കിസ്ഥാനിൽ മാത്രം 409 യുഎസ് ഡ്രോൺ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 2,174 പേരാണ്. 728 പേർക്ക് പരുക്കേറ്റു. ഈ കണക്കുകൾ ഇതിലും കൂടുമെന്നാണ് അറിയുന്നത്. സിഐഎയുടെ ഡ്രോണുകൾ ബജൗർ, ബന്നു, ഹങ്കു, ഖൈബർ, കുര്രം, മൊഹ്മന്ദ്, വടക്കൻ വസീരിസ്ഥാനിൽ, നുഷ്കി, ഒരാക്സായ്, തെക്കൻ വസീറിസ്ഥാൻ വൻ ആക്രമണങ്ങളാണ് നടത്തിയത്. അമേരിക്കൻ ഡ്രോണുകളുടെ പരീക്ഷണ കേന്ദ്രം കൂടിയായിരുന്നു ഈ പ്രദേശങ്ങൾ.2008 നും 2012 നും ഇടയിൽ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ ഭരണകാലത്താണ് ഡ്രോൺ ആക്രമണങ്ങളിൽ ഭൂരിഭാഗവും നടത്തിയത്. നാഷണൽ കൗണ്ടർ ടെററിസം അതോറിറ്റി (നക്റ്റ) യിലെ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ ഇക്കാലയളവിൽ 336 വ്യോമാക്രമണങ്ങൾ നടന്നിട്ടുണ്ട്. ഇതിൽ 2,282 പേർക്ക് ജീവൻ നഷ്ടപ്പെട്ടു, 658 പേർക്ക് പരിക്കേറ്റു.
..........................................
.......................................
.......................................
..........................................
..............ଏହି ଭାବରେ News60 ML| 79 ଦୃଶ୍ୟସଂଖ୍ୟା
പട്ടിന്റെ നഗരം | News60 ML
ഭഗൽപൂർ എന്ന് പറഞ്ഞാൽ ചിലപ്പോൾ അറിയണമെന്നില്ല. എന്നാൽ ടസർ സിൽക്സ് എന്ന് പറഞ്ഞാൽ ഷോപ്പിംങ് പ്രിയർക്കെങ്കിലും പിടികിട്ടും. പട്ടിന്റെ കാര്യത്തിൽ പോച്ചംപിള്ളിയ്ക്കും കാഞ്ചിപുരത്തിനുമൊപ്പം പ്രസിദ്ധമാണ് ഭഗൽപൂരും. എന്നാൽ ഈ നാട് അറിയപ്പെടുന്നത് മറ്റ് ചില കാര്യങ്ങൾ കൊണ്ടു കൂടിയാണ്. അപൂർവ്വതകൾ ഏറെയുള്ള പട്ടിന്റെ നാട്ടിലേയ്ക്ക് ഒരു യാത്ര തിരിക്കാം.
ശരിക്കും ഭാഗൽപൂർ ഒരു തുറമുഖ നഗരമായിരുന്നത്രേ. എഴാം നൂറ്റാണ്ടു മുതൽ ചരിത്ര താളുകളിലുള്ള ഈ നഗരത്തിന്റെ പല കോണുകളിൽ നിന്നും ഇപ്പോഴും കിട്ടുന്ന പുരാതനകാലത്തെ നാണയങ്ങളും പായ്ക്കപ്പലുകളുടേയും മറ്റും അവശിഷ്ടങ്ങൾ മൺമറഞ്ഞ കാലത്തിന്റെ കണ്ടെത്തലുകളാണ്. പട്ടുനൂല്‍പ്പുഴു വളര്‍ത്തലിലും, സില്‍ക്ക് നിര്‍മ്മാണത്തിലും ഏതാണ്ട് 200 ഓളം വര്‍ഷത്തെ പാരമ്പര്യം ഭഗല്‍പൂരിനുണ്ട്. ഇവിടുത്തെ മുന്‍ തലമുറകള്‍ സില്‍ക്ക് നിര്‍മ്മാണ തൊഴിലാളികളായിരുന്നു. ഇന്ന് സില്‍ക്ക് നെയ്ത്തില്‍ പരിശീലനം നല്കാനായി സംസ്ഥാന സര്‍ക്കാര്‍ നഗരത്തില്‍ പലയിടങ്ങളിലായി സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പട്ട് മാത്രമല്ല ഈ നാടിനെ പ്രശസ്തമാക്കുന്നത്. രണ്ട് അപൂർവയിനം ജീവികളുടെ ആവാസ കേന്ദ്രമെന്ന നിലയിലും ഭഗൽപൂർ വിനോദ സഞ്ചാരികളുടെ ഇടയിൽ ഫെയ്മസാണ്.
ഗാംഗ് ജെറ്റിക് ഗണത്തിൽപ്പെട്ട ഡോൽഫിനുകളെ സംരക്ഷിക്കുന്ന ലോകത്തിലെ ഏതാനും കേന്ദ്രങ്ങളിൽ ഒന്നാണ്ഭഗൽപൂരിലെ വിക്രം ശില
ഡോൾഫിൻ സാങ്ച്വറി. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ഡോൾഫിനുകൾ ലോകത്താകമാനം ആകെ 1500 താഴെ മാത്രമേ ഉള്ളു. അതിൽ പകുതിയും അതിവസിക്കുന്നത് ഭഗൽപൂരിലാണ്. ഡോൽഫിനുകളെ അടുത്തു കാണാനുള്ള സൗകര്യവും ഇവിടെയുണ്ട്. ഗരുഡന്മാരെ സംരക്ഷിക്കുന്ന ഗരുഡാ സാങ്ച്വറിയാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. ലോകത്ത് മൂന്നിടങ്ങളിൽ മാത്രമാണ് ഗരുഡൻമാരെ സംരക്ഷിക്കുന്നത്. കംബോഡിയ, അസം പിന്നെ ഭഗൽപൂരും.
തീർത്ഥാടനത്തിനും പ്രാധാന്യമുള്ള നാടാണ് ഭഗൽപൂർ. 700 അടി ഉയരത്തിലുള്ള മന്ദർ ഹിൽ ഹിന്ദു ബുദ്ധ വിശ്വാസികളുടെ പ്രധാന കേന്ദ്രമാണ്. പാലാഴി കടഞ്ഞ് അമൃത് എടുത്തപ്പോൾ അതിന് ഉപയോഗിച്ച പർവ്വതമാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ജൈന മതക്കാരുടെ വിശ്വാസം അനുസരിച്ച് അവരുടെ 12-ാം തീർഥങ്കരൻ ഇവിടെ വെച്ചാണ് നിർവ്വാണം സ്വീകരിച്ചത് എന്നാണ് വിശ്വാസം.
..........................................
.......................................
ଏହି ଭାବରେ News60 ML| 55 ଦୃଶ୍ୟସଂଖ୍ୟା
ഐ എസ് ആർ ഓ യുടെ ഭീമൻ റോക്കറ്റ് | News60 ML
ജിഎസ്എല്‍വി മാര്‍ക്ക് മൂന്നിന്‍റെ വിജയകരമായ വിക്ഷേപണങ്ങൾക്കു പിന്നാലെ റോക്കറ്റില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ഒരുങ്ങുകയാണ് ഐഎസ്ആര്‍ഒ. ശുദ്ധീകരിച്ച മണ്ണെണ്ണയും ദ്രാവക രൂപത്തിലുള്ള ഓക്സിജനും ഇന്ധനമായി ഉപയോഗിച്ചുള്ള സെമി ക്രയോജനിക് എന്‍ജിന്‍ ആണ് ഇസ്രോ പരീക്ഷിക്കാൻ പോകുന്നത്.
തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചായിരുന്നു ജിഎസ്എല്‍വി മാര്‍ക്ക് മൂന്നിന്‍റെ വിക്ഷേപണം. ഇനി സെമി ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ച് റോക്കറ്റ് വിക്ഷേപിക്കാനാണ് ഐഎസ്ആര്‍ഒയുടെ നീക്കം. ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള റോക്കറ്റിന് നാലായിരം കിലോഗ്രാം ഭാരമാണ് വഹിക്കാനാവുക. എന്നാല്‍ സെമി ക്രയോജനിക് എന്‍ജിനാകുമ്പോൾ ആറായിരം കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങള്‍വരെ ഭ്രമണപഥത്തില്‍ എത്തിക്കാനാകും.
ക്രയോജനിക് എന്‍ജിനില്‍ ദ്രവീകരിച്ച ഹൈഡ്രജനും ഓക്സിജനുമാണ് ഇന്ധനമായി ഉപയോഗിക്കുന്നതെങ്കിൽ സെമി ക്രയോജനിക് എന്‍ജിനില്‍ ഹൈഡ്രജനു പകരം ശുദ്ധീകരിച്ച മണ്ണെണ്ണയാകും ഉപയോഗിക്കുക. ഈ ഇന്ധനത്തിന് ഇസ്രോസീന്‍ എന്നാണ് ശാസ്ത്രജ്ഞര്‍ പേര് നല്‍കിയിരിക്കുന്നത്. വിക്ഷേപണം വിജയകരമായാൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് വന്‍ചലനമാകും ഉണ്ടാക്കുക. എന്നാൽ റോക്കറ്റിന്‍റെ നിര്‍മാണം പ്രാഥമിക ഘട്ടത്തിലായതിനാൽ വിക്ഷേപണത്തിന് കുറച്ചു കാലം കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് അറിയുന്നത്. എസ്‌സിഇ -200 തദ്ദേശീയമായി വികസിപ്പിച്ച ദ്രാവക-ഇന്ധന എൻജിനാണ്. ഇത് ദ്രാവക ഓക്സിജൻ (ലോക്സ്) പ്രൊപ്പല്ലന്റിലും ഒരു തരം ജ്വലന അറയിൽ ആർപി -1 എന്നറിയപ്പെടുന്ന ഉയർന്ന ശുദ്ധീകരിച്ച മണ്ണെണ്ണയിലും പ്രവർത്തിക്കുന്നു. ഇസ്രോയുടെ നിലവിലുള്ള ലോഞ്ചറുകൾക്ക്, പ്രത്യേകിച്ച് ജിഎസ്‌എൽവിക്ക് ഈ എൻജിൻ വളരെയധികം മാറ്റങ്ങൾ കൊണ്ടുവരും. പുതിയ എൻജിൻ ജിഎസ്‌എൽവി-എംകെ III ൽ നിലവിലെ എൽ110 സ്റ്റേജ് (ലിക്വിഡ്-ഫ്യൂവൽ-പവർ വികാസ് എൻജിൻ ഉപയോഗിച്ച്) മാറ്റി സെമി ക്രയോജനിക് എസ്‌സി -200 സ്റ്റേജ് (പുതിയ എസ്‌സിഇ -200 എൻജിൻ ഉപയോഗിച്ച്) ഉപയോഗിച്ച് പരീക്ഷിക്കും. 200 ടൺ ആണ് പ്രൊപ്പല്ലന്റ് ലോഡ്.
എസ്‌സിഇ -200 ജിഎസ്‌എൽവി-എംകെ III പെട്ടെന്ന് പവർ ചെയ്യില്ല. യൂണിഫൈഡ് ലോഞ്ച് വെഹിക്കിൾ (യുഎൽവി), പുനരുപയോഗിക്കാവുന്ന ലോഞ്ച് വെഹിക്കിൾ (ആർഎൽവി) എന്നിവയുൾപ്പെടെ വരാനിരിക്കുന്ന നിരവധി ലോഞ്ചറുകൾ എസ്‌സിഇ -200 എൻജിനെ ആശ്രയിച്ചിരിക്കും. ഇസ്രോയുടെ അനുബന്ധ സ്ഥാപനമായ ലിക്വിഡ് പ്രൊപ്ଏହି ଭାବରେ News60 ML| 16170 ଦୃଶ୍ୟସଂଖ୍ୟା
ബഹിരാകാശ ടൂറിസം സാധ്യമാക്കാൻ നാസ | News60 ML
ബഹിരാകാശ ടൂറിസം സാധ്യമാക്കാൻ നാസ
ഭൂമിയിലെ കാഴ്ചകൾക്കപ്പുറം ആകാശത്തിനുമപ്പുറമുള്ള ലോകത്തെ അറിയാൻ ആഗ്രഹമില്ലാത്തവർ ഉണ്ടാകില്ല. എല്ലാവർക്കും സാധിച്ചില്ലെങ്കിലും വ്യത്യസ്ത യാത്രാനുഭവത്തിനായി പണം മുടക്കാൻ ഒരു മടിയും ഇല്ലാത്തവർക്ക് ഒന്ന് ബഹിരാകാശം വരെ പോയി വരാം. ബഹിരാകാശ ടൂറിസം പ്രോത്സാഹിപ്പിക്കാനൊരുങ്ങുകയാണ് നാസ. ബഹിരാകാശത്ത് താമസിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഇന്റർനാഷനൽ സ്പേസ് സ്റ്റേഷൻ എന്ന ആശയമാണ് നാസ വിഭാവനം ചെയ്തിരിക്കുന്നത്.
ഒരു ബഹിരാകാശ സഞ്ചാരിക്ക് 30 ദിവസം വരെ സ്പേസ് സ്റ്റേഷനിൽ താമസിക്കാം അവസരമുണ്ട്. ഈ ദൗത്യം വിജയിച്ചാൽ 2024 ഓടെ ചന്ദ്രനിലേക്കുള്ള യാത്രയുടെ പുതിയ പദ്ധതികൾ ആരംഭിക്കും. അടുത്ത വർഷം മുതൽ ബഹിരാകാശ യാത്ര വാണിജ്യാടിസ്ഥാനത്തിലാക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ നാസ.
59 മില്യൺ ഡോളർ മുതൽ ആരംഭിക്കുന്ന വിനോദ ആവശ്യങ്ങൾക്കായുള്ള ബഹിരാകാശ യാത്രയാണ് ബഹിരാകാശ ടൂറിസം. പരിക്രമണം, സബോർബിറ്റൽ, ചാന്ദ്ര ബഹിരാകാശ ടൂറിസം എന്നിവ ഉൾപ്പെടെ നിരവധി തരം ബഹിരാകാശ ടൂറിസങ്ങളുണ്ട്. ഇതാദ്യമായിട്ടല്ല ഇത്തരം യാത്രകൾ സംഘടിപ്പിക്കപ്പെടുന്നത്. യുഎസിന് മുൻപ് 1988ൽ ബഹിരാകാശ ടൂറിസം എന്ന ആശയം നടപ്പിലാക്കിയത് റഷ്യൻ ബഹിരാകാശ ഏജൻസി ആണ്. 2007 ആയപ്പോഴേക്കും വാണിജ്യ ബഹിരാകാശ യാത്രയ്‌ക്കായി ഉയർന്നുവരുന്ന ആദ്യകാല വിപണികളിലൊന്നായി ബഹിരാകാശ ടൂറിസം മാറി.
2001 നും 2009 നും ഇടയിൽ സ്വകാര്യ റഷ്യൻ കമ്പനിയായ സ്പേസ് അഡ്വഞ്ചേഴ്സ് ഏഴ് ബഹിരാകാശ സഞ്ചാരികൾക്ക് യാത്ര ചെയ്യാൻ സൗകര്യമൊരുക്കിയിരുന്നു. ഇപ്പോൾ അമേരിക്കൻ ഐക്യനാടുകളിൽ നിന്നുള്ള ബഹിരാകാശ സഞ്ചാരികൾ യുഎസ് ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള വാണിജ്യ വാഹനങ്ങളുടെ ഒരു നിര തന്നെ ആരംഭിക്കാനുള്ള പദ്ധതിയിലാണ്.
നാസ മുമ്പ് ബഹിരാകാശ നിലയത്തിന്റെ വാണിജ്യപരമായ ഉപയോഗം നിരോധിക്കുകയും ബഹിരാകാശയാത്രികരെ ലാഭത്തിനുവേണ്ടിയുള്ള ഗവേഷണങ്ങളിൽ പങ്കെടുക്കുന്നത് വിലക്കുകയും ചെയ്തിരുന്നു. എന്നാൽ സമീപകാല ദശകങ്ങളിലെ വാണിജ്യ മേഖലയിലുണ്ടായിരിക്കുന്ന സമീപനം മാനിച്ചാണ് നാസയുടെ പുതിയ ചുവട് വയ്പ്പ്. മാത്രമല്ല ഐഎസ്‌എസിന്റെ സമ്പൂർണ സ്വകാര്യവൽക്കരണത്തിലേക്കുള്ള നീക്കത്തിന്റെ ഭാഗമായിട്ടും കൂടിയാണ് നാസയുടെ ഈ പ്രഖ്യാപനം.
ബഹിരാകാശ യാത്രകൾ സ്വകാര്യവത്കരിക്കുന്നതോടെ ടൂറിസത്തിന്റെ മുഖഛായ തന്നെ മാറിയേക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് ട്രിപ്പ് പോകുന്നଏହି ଭାବରେ News60 ML| 84 ଦୃଶ୍ୟସଂଖ୍ୟା
10,000 വര്‍ഷം വേണ്ടിവരുന്ന ജോലി 200 സെക്കന്‍ഡിൽ തീർക്കും; ഗൂഗിൾ | News60 ML
നിലവിലുള്ള സൂപ്പര്‍ കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് ചെയ്യാന്‍ ശ്രമിച്ചാല്‍ 10,000 വര്‍ഷം വേണ്ടിവരുന്ന കംപ്യൂട്ടിങ് 200 സെക്കന്‍ഡിനുള്ളില്‍ പൂര്‍ത്തിയാക്കാവുന്ന കംപ്യൂട്ടറുകള്‍ ടെക്‌നോളജി ഭീമന്‍ ഗൂഗിള്‍ വികസിപ്പിച്ചതായി വാര്‍ത്തകള്‍. നിലവിലെ ഗൂഗിള്‍ക്ലൗഡ് സേര്‍വറുകള്‍ ഉപയോഗിച്ചു ചെയ്യാന്‍ ശ്രമിച്ചാല്‍ 50 ട്രില്ല്യന്‍ മണിക്കൂറുകള്‍ വേണ്ടിവരുന്ന പ്രവൃത്തികള്‍ മുപ്പതു സെക്കന്‍ഡു കൊണ്ടു പൂര്‍ത്തിയാക്കാനും പുതിയ കംപ്യൂട്ടറിനു ശേഷിയുണ്ടത്രെ. ക്വാണ്ടം കംപ്യൂട്ടിങ്ങിന്റെ മേഖലയില്‍ കമ്പനി നടത്തിവന്നിരുന്ന ഗവേഷണം വിജയകരമായി എന്നും ഇനി കമ്പനിയുടെ മേല്‍ക്കോയ്മയുടെ നാളുകളായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നാസയുടെ വെബ്‌സൈറ്റിലാണ് ഈ അവകാശവാദം ആദ്യം പ്രസിദ്ധീകരിച്ചത്. ഗൂഗിളും നാസയും ഈ മേഖലയില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് കുറച്ചുസമയത്തിനു ശേഷം എടുത്തു മാറ്റി. നാസ ഇത് അപ്രതീക്ഷിതമായി പ്രസിദ്ധീകരിച്ചു പോയതാണെന്നും കുറച്ചു പരീക്ഷണങ്ങള്‍ കൂടെ നടത്താനുണ്ടെന്നുമാണ് ഗൂഗിളില്‍ നിന്നു ലഭിച്ച പ്രതികരണം.
..........................................
.......................................
.......................................
..........................................
.........................................
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
#news60ml #news60malayalam #news60 #google
10,000 വര്‍ഷം വേണ്ടിവരുന്ന ജോലി 200 സെക്കന്‍ഡിൽ തീർക്കും; ഗൂഗിൾ | News60 MLଏହି ଭାବରେ News60 ML| 93 ଦୃଶ୍ୟସଂଖ୍ୟା
ଫିଚର୍ଡ ଚ୍ୟାନେଲ୍
ଫିଚର୍ଡ ଭିଡିଓଗୁଡିକ
Rahul Gandhi का EVM पर एक और बयान | EVM Controversy in India | Rahul Gandhi on EVM | ECI | CEC Rajiv
राहुल गांधी का EVM पर एक और बयान
‘भारत में EVM एक ब्लैक बॉक्स’
‘किसी को भी EVM जांच की अनुमति नहीं’
‘चुनावी प्रक्रिया में पारदर्शिता को लेकर गंभीर चिंताएं’
‘संस्थाओं में जवाबदेही की कमी’
‘लोकतंत्र एक दिखावा, धोखाधड़ी की संभावना बढ़ीं’
#rahulgandhionevm #rahulgandhionpmmodi #evmcontroversy #punjabkesaritv
Subscribe to our YouTube channel: https://bit.ly/PunjabKesariTV
Also, Watch ►
Latest News & Updates ► https://bit.ly/PunjabKesariTVLatestNews
Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
Latest Updates On West Bengal ► https://bit.ly/LatestWestBengalNews
Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
Latest Updates On International News ► https://bit.ly/LatestInternationalNews
Follow us on Twitter: https://twitter.com/punjabkesari
Like us on FB: https://www.facebook.com/Pkesarionline/
Rahul Gandhi का EVM पर एक और बयान | EVM Controversy in India | Rahul Gandhi on EVM | ECI | CEC Rajivଏହି ଭାବରେ PunjabKesari TV| 60 ଦୃଶ୍ୟସଂଖ୍ୟା
"Science of Spirituality?" Podcast by Sakshi Shree with @PrabhavVimarsh
संबुद्ध सदगुरु साक्षी श्री आपके जीवन की प्रमुख समस्याओं को बिना बताए स्वयं ही लिख देते हैं और फिर उसका अत्यंत प्रभावशाली समाधान भी उपलब्ध करा देते हैं। इसे स्वयं साक्षात अनुभव करने के लिए आप सादर आमंत्रित हैं।
इस जीवन रूपांतरकारी भेंट का लाभ उठाने के लिए आप जो महत्वपूर्ण सहयोग राशि देते हैं, वह मलिन बस्तियों के अभावग्रस्त बच्चों की बुनियादी शिक्षा, आश्रय व पोषण के कार्य में उपयोग के लिए सीधे झुग्गी झोपड़ी शिक्षा सेवा समिति के खाते में जाती है। इस प्रकार आपकी सहयोग राशि सच्चे अर्थों में सेवा बन जाती है।
साक्षी श्री से व्यक्तिगत मुलाकात एवं उनके सान्निध्य में होने वाले विभिन्न ध्यान शिविरों की जानकारी के लिए कृपया हमसे निम्नलिखित माध्यमों से संपर्क करें
फ़ोन/व्हाट्सप्प : 9891178105
ईमेल: info@sciencedivine.org
कृपया हमारे चैनल को सब्सक्राइब करें:- https://bit.ly/2IV311O
साक्षी श्री फेसबुक से जुड़ें:
Facebook: www.facebook.com/sciencedivine
साक्षी श्री इंस्टाग्राम से जुड़ें:
www.instagram.com/sakshishreeofficial
हमारी वेबसाइट:
https://sciencedivine.org/
हमारे सदगुरु साक्षी श्री :
संबुद्ध सदगुरु और दैवी चेतना के वाहक सदगुरु साक्षी श्री की आध्यात्मिकता इतनी सहज, सरल है कि संसार का प्रत्येक व्यक्ति इसका अनुभव कर सकता है, इससे लाभान्वित हो सकता है। साक्षी श्री वर्षों से मानवता को नकली धार्मिकता और कर्मकांडों से मुक्त कर उसे आत्मज्ञान के पथ पर ले जाने के लिए सतत प्रयास कर रहे हैं। इस नकली धार्मिकता ने सदियों से मनुष्यता की आंखों पर पर्दा डाल रखा है और उन्हें बांट रखा है। उनका मानना है कि धर्म आत्म साक्षात्कार को उपलब्ध होने के लिए आत्मिक उन्नति का विज्ञान है। वे ईश्वर को एक सर्वव्यापी और अनंत उर्जा के रूप में परिभाषित करते हैं जो परम शांति और परमानंद के रूप में प्रकट होती है। इस परम शांति और परमानंद का अनुभव ही आत्म साक्षात्कार है।
#sakshishree #spirituality #motivation #meditation #inspirational #motivational #inspiration #lifetransformation #lifetransformational #transformation #life #destiny
"Science of Spirituality?" Podcast by Sakshi Shree with @Prabhଏହି ଭାବରେ Sadguru Sakshi Ram Kripal Ji| 65 ଦୃଶ୍ୟସଂଖ୍ୟା
CII Celebrates India@75 - India's IT Journey@75
#DYK India is the largest #Software exporter in the world? As India completes #75yearsofIndependence, let's look at the country's IT journey over the last 75yrs.
#IndiaAt75 #HarGharTiranga #AmritMahotsav #CIICelebratesIndiaat75
CII Celebrates India@75 - India's IT Journey@75ଏହି ଭାବରେ CII| 226923 ଦୃଶ୍ୟସଂଖ୍ୟା
Blatant Violation of model code of conduct in Odisha
Blatant Violation of model code of conduct in Odisha
Watch Blatant Violation of model code of conduct in Odisha With HD Qualityଏହି ଭାବରେ Dharmendra Pradhan| 818603 ଦୃଶ୍ୟସଂଖ୍ୟା
Elvish Yadav Vs Munawar Faruqui, Cricket Match Once Again
Elvish Yadav Vs Munawar Faruqui, Cricket Match Once Again
#munawarfaruqui #elvishyadav
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Elvish Yadav Vs Munawar Faruqui, Cricket Match Once Againଏହି ଭାବରେ Bollywood Spy| 48 ଦୃଶ୍ୟସଂଖ୍ୟା
Sushant Singh Rajput Justice Prayers & Demand Mumbai
Sushant Singh Rajput Justice Prayers & Demand Mumbai
#sushantsinghrajput #ssr #justiceforssr
Sushant Singh Rajput Justice Prayers & Demand Mumbaiଏହି ଭାବରେ BOLLYWOOD FLASH| 67 ଦୃଶ୍ୟସଂଖ୍ୟା
Jammu Kashmir के बांदीपोरा में सुरक्षाबलों के साथ मुठभेड़ में एक आतंकी ढेर | Indian Army
#JammuKashmir #AmitShah #IndianArmy #LatestNews #PunjabKesariTv
जम्मू कश्मीर में आतंकियों और सुरक्षाबलों के बीच मुठभेड़
बांदीपोरा में सुरक्षाबलों के साथ मुठभेड़ में एक आतंकी ढेर
आज जम्मू जाएंगे CDS अनिल चौहान
कल गृह मंत्री अमित शाह ने की थी समीक्षा मीटिंग
Subscribe to our YouTube channel: https://bit.ly/PunjabKesariTV
Also, Watch ►
Latest News & Updates ► https://bit.ly/PunjabKesariTVLatestNews
Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
Latest Updates On West Bengal ► https://bit.ly/LatestWestBengalNews
Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
Latest Updates On International News ► https://bit.ly/LatestInternationalNews
Follow us on Twitter: https://twitter.com/punjabkesari
Like us on FB: https://www.facebook.com/Pkesarionline/
Jammu Kashmir के बांदीपोरा में सुरक्षाबलों के साथ मुठभेड़ में एक आतंकी ढेर | Indian Armyଏହି ଭାବରେ PunjabKesari TV| 39 ଦୃଶ୍ୟସଂଖ୍ୟା
उदयपुर-तेज रफ्तार ट्रेलर ने लोगों को लिया चपेट में, 5 लोगों की मौत, मालवा चौराहा पुलिया की घटना
#udaipurnews #accidentnews #death #udaipur #rajasthan #rajasthanwithjantv #jantv
Watch JAN TV on :
Tata Play DTH : 1185
Airtel DTH: 355
JIO Fiber: 1384
https://www.youtube.com/jantvindia/live
Make sure you subscribe to our channel and never miss a new video:
https://www.youtube.com/jantvindia
https://www.facebook.com/jantvindia
https://www.instagram.com/jantvindia/
https://twitter.com/JANTV2012
http://www.jantv.in
Jan TV Live | Hindi News LIVE 24X7 | Jan TV Live | Hindi news 24X7 LIVE
Jan TV | Hindi News Jan TV Live | Jan TV News | Jan TV Live
News Credit-MKP
उदयपुर-तेज रफ्तार ट्रेलर ने लोगों को लिया चपेट में, 5 लोगों की मौत, मालवा चौराहा पुलिया की घटनाଏହି ଭାବରେ JANTV RAJASTHAN| 20 ଦୃଶ୍ୟସଂଖ୍ୟା