વિડિયો સર્ચ કરો: #news2019

  • Big Breaking News : ದರ್ಶನ್ ಗೆ ಚಪ್ಪಲಿ ಎಸೆದ ಮೂವರು ಅಂದರ್ | Darshan Hospet Incident

    Big Breaking News : ದರ್ಶನ್ ಗೆ ಚಪ್ಪಲಿ ಎಸೆದ ಮೂವರು ಅಂದರ್ | Darshan Hospet Incident

    Big Breaking News : ದರ್ಶನ್ ಗೆ ಚಪ್ಪಲಿ ಎಸೆದ ಮೂವರು ಅಂದರ್ | Darshan Hospet Incident

    #darshan #hospet #BreakingBig Breaking News : ದರ್ಶನ್ ಗೆ ಚಪ್ಪಲಿ ಎಸೆದ ಮೂವರು ಅಂದರ್ | Darshan Hospet Incident

    દ્વારા PLAY KANNADA| 75 અભિપ્રાયો

  • Abhishek Ambareesh : ರಿವ್ಯೂ ನವಾಜ್ ಗೆ ಪಂಚ್ || AA04 Movie Launch || Top Kannada TV

    Abhishek Ambareesh : ರಿವ್ಯೂ ನವಾಜ್ ಗೆ ಪಂಚ್ || AA04 Movie Launch || Top Kannada TV

    Abhishek Ambareesh : ರಿವ್ಯೂ ನವಾಜ್ ಗೆ ಪಂಚ್ || AA04 Movie Launch || Top Kannada TV

    #sumalathaambarish

    Abhishek Ambareesh : ರಿವ್ಯೂ ನವಾಜ್ ಗೆ ಪಂಚ್ || AA04 Movie Launch || Top Kannada TV

    દ્વારા PLAY KANNADA| 46 અભિપ્રાયો

  • ഒറ്റ കൈയിൽ സ്റ്റിയറിങ്  തിരിക്കുന്നവർ ശ്രദ്ധിക്കുക| Attention One-Handed Drivers

    ഒറ്റ കൈയിൽ സ്റ്റിയറിങ് തിരിക്കുന്നവർ ശ്രദ്ധിക്കുക| Attention One-Handed Drivers

    #Attention_One_Handed_Drivers #News60

    ഒരു കാറിന്റെ നിയന്ത്രണo പ്രധാനമായും സ്റ്റിയറിങ് കൈകാര്യം ചെയ്യുന്നതിലാണ് .ചിലരെങ്കിലും അലസമായി ഒറ്റക്കൈ കൊണ്ട് സ്റ്റിയറിങ് നിയന്ത്രിക്കുന്നത് നാം കാണാറുണ്ട് എന്നാൽ ഇത് ശരിയായ രീതിയല്ല. ഇതിന് പിന്നിലെ കാരങ്ങളറിയാം




    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/

    ഒറ്റ കൈയിൽ സ്റ്റിയറിങ് തിരിക്കുന്നവർ ശ്രദ്ധിക്കുക| Attention One-Handed Drivers

    દ્વારા News60 ML| 91 અભિપ્રાયો

  • മഹീന്ദ്ര സ്‌കോര്‍പിയോയുടെ നെക്സ്റ്റ് ലെവൽ എത്തുന്നു | 2020 Mahindra Scorpio Spotted India

    മഹീന്ദ്ര സ്‌കോര്‍പിയോയുടെ നെക്സ്റ്റ് ലെവൽ എത്തുന്നു | 2020 Mahindra Scorpio Spotted India

    #2020_Mahindra_Scorpio_Spotted_India #News60


    വിപണിയില്‍ മികച്ച വില്‍പ്പനയുള്ള എസ്‌യുവി മഹീന്ദ്ര സ്‌കോര്‍പിയോയുടെ അടുത്ത മോഡൽ വിപണിയിലെത്തുന്നു .നിലവില്‍ Z101 എന്ന കോഡ് നാമത്തില്‍ വിളിക്കപ്പെടുന്ന എസ്‌യുവിയുടെ പരീക്ഷണ ഓട്ടം നടത്തിക്കൊണ്ടിരിക്കുകയാണ് കമ്പനി. പരീക്ഷണ ഓട്ടത്തിലേര്‍പ്പെടുന്ന അടുത്ത തമുറ സ്‌കോര്‍പിയോയുടെ ചിത്രങ്ങള്‍ ഇതിനകം തന്നെ പുറത്തുവന്ന് കഴിഞ്ഞു.


    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/

    മഹീന്ദ്ര സ്‌കോര്‍പിയോയുടെ നെക്സ്റ്റ് ലെവൽ എത്തുന്നു | 2020 Mahindra Scorpio Spotted India

    દ્વારા News60 ML| 63 અભિપ્રાયો

  • ഗോവന്‍ സംസ്‌കാരത്തെ അടുത്തറിയാം, ബിഗ് ഫൂട്ട് മ്യൂസിയത്തിലൂടെ | Bigfoot Museum Goa

    ഗോവന്‍ സംസ്‌കാരത്തെ അടുത്തറിയാം, ബിഗ് ഫൂട്ട് മ്യൂസിയത്തിലൂടെ | Bigfoot Museum Goa

    #Bigfoot_Museum_Goan_Heritage #News60


    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/


    വര്‍ഷങ്ങള്‍ക്ക് പിന്നിലെ ഗോവന്‍ സംസ്‌ക്കാരവും ഗ്രാമീണ ജീവിത ശൈലിയുമെല്ലാം വളരെ ഭംഗിയായി പുനരാവിഷ്‌ക്കരിക്കപ്പെട്ടത് ബിഗ് ഫൂട്ട് മ്യൂസിയത്തിലെ ജീവസ്സുറ്റ ശില്‍പങ്ങളിലൂടെയാണ്. ഗോവയെ കുറിച്ച് കൂടുതലറിയാന്‍ ഈ തുറന്ന മ്യൂസിയ സന്ദര്‍ശനം ഓരോ സഞ്ചാരിയെയും സഹായിക്കും. ഗോവയുടെ തലസ്ഥാനമായ പനാജിയില്‍ നിന്നും മുപ്പതു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ബിഗ് ഫൂട്ട് മ്യൂസിയത്തില്‍ എത്തിച്ചേരാം. വിളക്കും പുഷ്പങ്ങളും താലവുമായി സ്വീകരിയ്ക്കാന്‍ സുന്ദരികളായ ഗോവന്‍ യുവതികള്‍ പ്രവേശന കവാടത്തില്‍ കാണാം . നീണ്ടു കിടക്കുന്ന നടപ്പാതയിലൂടെ മുന്നോട്ടു നീങ്ങുമ്പോള്‍ ഗോവയുടെ പഴമക്കാഴ്ചകള്‍ വൃത്തിയായും ഭംഗിയായും ഏകീകരിച്ചിരിക്കുന്ന സുന്ദരകാഴ്ച കാണാം. ഗോവ കാണാനെത്തുന്ന ഏതൊരു സഞ്ചാരിയും കണ്ടിരിക്കേണ്ടതാണ് ഈ സ്ഥലം. ഗോവന്‍ തലസ്ഥാനം പനാജിയില്‍ നിന്നും ഒരു ടാക്‌സി വിളിച്ച് മുപ്പത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതിയാകും ഇവിടെയെത്താന്‍. വര്‍ഷത്തില്‍ മുന്നൂറ്റി അറുപത്തഞ്ച് ദിവസവും കാലത്ത് ഒന്‍പത് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ സഞ്ചാരികള്‍ക്ക് ഇവിടം സന്ദര്‍ശിക്കാം. പത്ത് വയസ്സിന് മുകളിലുള്ളവര്‍ക്ക് അന്‍പത് രൂപയും താഴെയുള്ളവര്‍ക്ക് ഇരുപത്തിയഞ്ച് രൂപയും കൊടുത്ത് ഇവിടെ പ്രവേശന ടിക്കറ്റെടുക്കാം. ടിക്കറ്റെടുത്ത് പ്രവേശന കവാടത്തിലൂടെ അകത്ത് കടക്കുന്നവരെ സ്വീകരിക്കുന്നത് അലങ്കരിച്ച താലത്തില്‍ വിളക്കും പുഷ്പങ്ങളും കുങ്കുമവുമെല്ലാമെടുത്തു പിടിച്ച് നില്‍ക്കുന്ന സുന്ദരികളായ ഗോവന്‍ യുവതികളാണ്. കുങ്കുമം സന്ദര്‍ശകര്‍ ഓരോരുത്തരുടേയും നെറ്റിയില്‍ തൊട്ട് വിളക്കു കൊണ്ടുഴിഞ്ഞ് എല്ലാവിധ ആതിഥ്യ മര്യാദയോടും കൂടി അവര്‍ മ്യൂസിയത്തിനകത്തേക്ക് ആനയിക്കുന്നു. സന്ദര്‍ശകര്‍ക്ക് മ്യൂസിയത്തിനുള്ളിലൂടെ നടക്കാനുള്ള പാത പ്രത്യേകം ഒരുക്കിയിട്ടുണ്ട്. അവര്‍ക്ക് കണ്ട് മനസ്സിലാക്കാനുള്ള ഓരോ കാര്യങ്ങളും വൃത്തിയോടും ഭംഗിയോടും കൂടി നടപ്പാതക്ക് ഇരുവശത്തുമായി ക്രമീകരിച്ചിരിച്ചിട്ടുമുണ്ട്.ഗോവന്‍ ഗ്രാമീണരുടെ തൊഴില്‍ ജീവിതം വളരെ ആകര്‍ഷണീയമായ രീതിയില്‍ ജീവന്‍ തുടിക്കുന്ന പ്രതിമകളിലൂടെ പുനരാവിഷ്‌ക്കരിച്ചിരിച്ചിട്ടുണ്ട് .ഗോവന്‍ പഴമക്കാരുടെ തൊഴിലും അതുമായി ബന്ധപ്പെടുത്തി അവര്‍

    દ્વારા News60 ML| 83 અભિપ્રાયો

  • പ്രൊഫഷണല്‍ സ്‌ട്രെസ് കുറയ്ക്കാൻ ചില വഴികൾ |Stress Relief Tips For Busy Professionals & Lifestyles

    പ്രൊഫഷണല്‍ സ്‌ട്രെസ് കുറയ്ക്കാൻ ചില വഴികൾ |Stress Relief Tips For Busy Professionals & Lifestyles

    #Stressrelief #Lifestyle #News60


    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/


    ഇന്നത്തെ പ്രൊഫഷണലുകള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് സ്‌ട്രെസും ടെന്‍ഷനും. ജോലി കൃത്യസമയത്ത് ചെയ്തു തീര്‍ക്കാനുള്ള സമ്മര്‍ദവും ഇതിനു വേണ്ടി എടുക്കേണ്ടി വരുന്ന അധ്വാനവും പലരുടേയും ആരോഗ്യത്തെയും ജീവിതരീതിയേയും ദോഷകരമായി ബാധിക്കാറുണ്ട് .സ്ട്രെസ്സിലൂടെ കടന്നു പോകുമ്പോൾ മരുന്നു കഴിച്ചതു കൊണ്ടോ ചികിത്സ തേടിയതു കൊണ്ടോ കാര്യമായ പ്രയോജനമുണ്ടായെന്നു വരില്ല. ഇത്തരം സാഹചര്യങ്ങളെ മറികടക്കാൻ സ്വയം ചെയ്യാവുന്ന ചില മാർഗങ്ങൾ.ആദ്യമായി തന്നെ എന്താണ് സ്ട്രെസ് എന്നറിയാം . മനസികമായിട്ടോ വികാരപരമായോ കൂടുതൽ സമ്മർദ്ദത്തിൽ ആകുന്നതിനെയാണ് സ്ട്രെസ് എന്ന് പറയുന്നത്.എന്തെങ്കിലും കാര്യം നിങ്ങൾക്ക് താങ്ങാൻ പറ്റാത്തതിന് അപ്പുറമാകുമ്പോൾ പ്രെഷർ സ്‌ട്രെസ് ആയി മാറും.ഇത് നമ്മുടെ ദൈനം ദിന ജീവിതത്തെയും മറ്റും ബാധിച്ചു തുടങ്ങും . കുറച്ച സമയം മാറ്റി വായിച്ചാൽ ചില ടെക്‌നിക്കിലൂടെയും നമുക്ക് സമമർദ്ദത്തെ അവ കൂടുതൽ മാനസിക ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകുന്നതിനു മുൻപ് നേരിടാൻ സാധിക്കും . സ്ട്രെസ്സിനെ മറികടക്കാനുള്ള ഒരു പ്രധാന വഴി വ്യായാമം ചെയ്യുക എന്നതാണ്.ഇത് ശരീരത്തിനും മനസ്സിനും ഉല്ലാസം നല്‍കുന്ന എന്‍ഡോര്‍ഫിന്‍റെ നിര്‍മ്മാണത്തിന് സഹായിക്കുന്നു . വ്യായാമം ചെയ്താല്‍ ക്ഷീണം തോന്നുമെന്നു ചിലരെങ്കിലും പറയാറുണ്ട്. എന്നാല്‍ വ്യായാമം അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ അളവ് കൂട്ടുകയും ദിവസം മുഴുവനുമുള്ള ഊർജ്ജം നല്‍കുകയുമാണ് ചെയ്യുന്നത്. .ചൂടുള്ള കാലാവസ്ഥയില്‍ വ്യായാമം ചെയ്യുന്നത് ഉത്സാഹരഹിതനാക്കും .ദിവസവും അരമണിക്കൂര്‍ നേരം ഉത്സാഹത്തോടെ നടക്കുന്നത് ശീലമാക്കൂ. നേരത്തെ കിടക്കുന്നതും ഉണര്‍ന്നെഴുന്നേല്‍ക്കുന്നതും ശീലമാക്കുക. ഈ ശീലം കൂടുതല്‍ ഉന്മേഷം നല്‍കുന്ന ഒന്നാണ്. ശ്വസനവ്യായാമങ്ങള്‍ സ്‌ട്രെസ് കുറയ്ക്കും . ദീര്‍ഘശ്വാസം വലിക്കുകയും നിശ്വസിക്കുകയും ചെയ്യുന്നത് ഏറ്റവും ലളിതമായ ഒരു ശ്വസനവ്യായാമമാണ്. ഇത് എവിടെ ഇരുന്നു വേണമെങ്കിലും ചെയ്യാവുന്നതേയുള്ളൂ.അതുപോലെ നല്ല ഉറക്കം സ്‌ട്രെസ് മാററാനുള്ള ഒരു വഴിയാണ്. നമുക്കു സ്‌ട്രെസുണ്ടാക്കുന്ന ഘടകത്തില്‍ നിന്നും ശ്രദ്ധ തിരിയ്ക്കുക. ഇത് സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കും.നിത്യജീവിതത്തില്‍ ഓരോ ദിവസവും പല തവണ സ

    દ્વારા News60 ML| 62 અભિપ્રાયો

  • ടാറ്റ ഹാരിയര്‍ ഓഫ്‌റോഡിന് ഇറങ്ങുമ്പോള്‍ | Tata Harrier

    ടാറ്റ ഹാരിയര്‍ ഓഫ്‌റോഡിന് ഇറങ്ങുമ്പോള്‍ | Tata Harrier

    #TataHarrier #Automobile #News60

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/


    ഇന്ത്യയില്‍ വലിയ പ്രചാരമാണ് ജനുവരിയില്‍ വില്‍പ്പനയ്ക്ക് വന്ന ഹാരിയര്‍ എസ്‌യുവിക്ക് ലഭിക്കുന്നത്. എന്നാൽ വിമർശകർ ചില പോരായ്മകളും ചൂണ്ടികാട്ടുന്നുണ്ട് .
    പക്ഷെ ഓള്‍ വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനങ്ങളുടെ അഭാവമാണ് ഹാരിയറിന്റെ പോരായ്മായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.രാജ്യത്ത് ഓള്‍ വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് എസ്‌യുവികള്‍ക്ക് ഡിമാന്‍ഡ് കുറവാണ്. അതുകൊണ്ട് ഹാരിയര്‍ ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പിനെ പുറത്തിറക്കിയിട്ട് കാര്യമില്ലെന്ന് ടാറ്റ പറയുന്നു. ടൂ വീല്‍ ഡ്രൈവ് എസ്‌യുവിയാണെങ്കിലും ചെറിയ ഓഫ്‌റോഡ് സാഹസങ്ങള്‍ക്ക് ഹാരിയറിനെ കൂടെക്കൂട്ടാം.ഇതിനായി പ്രത്യേക ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനം എസ്‌യുവിയില്‍ കമ്പനി ഒരുക്കിയിട്ടുണ്ട്. അടുത്തിടെ ഭൂട്ടാന്‍ കയറിയ ഹാരിയര്‍, പുതിയ ടാറ്റ എസ്‌യുവിയുടെ ശേഷി വെളിപ്പെടുത്തും. പാറക്കെട്ടുകള്‍ നിറഞ്ഞ നദി മുറിച്ചുകടക്കുന്ന ഹാരിയറാണ് ദൃശ്യങ്ങളില്‍. വെള്ളത്തിന് ഒഴുക്കു കുറവാണെങ്കിലും തെന്നുന്ന പാറക്കല്ലുകള്‍ എസ്‌യുവിയുടെ മുന്നോട്ടുള്ള യാത്ര ദുഷ്‌കരമാക്കുന്നത് കാണാം.ഹാരിയറില്‍ മുന്‍ ടയറുകളിലേക്കാണ് കരുത്തെത്തുന്നത്. ഇക്കാരണത്താല്‍ മുന്‍ ടയറുകള്‍ക്ക് അപൂര്‍വമായി മാത്രമേ ഗ്രിപ്പ് നഷ്ടപ്പെടുന്നുള്ളൂ. ഇവിടെ ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനം എസ്‌യുവിയെ നിര്‍ണായകമായി പിന്തുണയ്ക്കുന്നുണ്ട്.ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയുടെ സഹായത്താല്‍ ഗ്രിപ്പ് ലഭിക്കാത്ത ടയറുകള്‍ക്ക് പ്രത്യേകം ബ്രേക്കിങ് നല്‍കാന്‍ ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനത്തിന് കഴിയും. ഡിഫറന്‍ഷ്യല്‍ ലോക്കില്ലെങ്കിലും പ്രതലവുമായി ബന്ധമുള്ള ടയറിലേക്ക് മുഴുവന്‍ കരുത്തുമെത്തിക്കാന്‍ ഈ സംവിധാനത്തിന് സാധ്യമാണ്. ഇതേസമയം, ഫോര്‍ വീല്‍ ഡ്രൈവിനോളം മികവ് ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനത്തിനില്ല. ജാഗ്വര്‍ ലാന്‍ഡ് റോവുമായി ചേര്‍ന്ന് ടാറ്റ വികസിപ്പിച്ച OMEGA ARC പ്ലാറ്റ്‌ഫോമാണ് ഹാരിയര്‍ ഉപയോഗിക്കുന്നത്. ഡിസ്‌കവറി സ്‌പോര്‍ട് പുറത്തിറങ്ങുന്ന D8 അടിത്തറ OMEGA ARC -ന് ആധാരമാവുന്നു. നിലവില്‍ ടൂ വീല്‍ ഡ്രൈവ് മാത്രമാണെങ്കിലും വിപണിയില്‍ ആവശ്യക്കാരുണ്ടെന്ന് കണ്ടാല്‍ ഹാരിയര്‍ ഫോര്‍ വീല്‍ ഡ്രൈവിനെ കൊണ്ട

    દ્વારા News60 ML| 193 અભિપ્રાયો

  • ലോകത്തിലെ ഏറ്റവും വേഗമേറിയ   ബുള്ളറ്റ് ട്രെയിൻ ജപ്പാനിൽ | Fastest Bullet Train

    ലോകത്തിലെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിൻ ജപ്പാനിൽ | Fastest Bullet Train

    #BulletTrain #Technology #News60

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/

    ലോകത്തിലെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിനുകളിലൊന്നായേക്കാവുന്ന ALFA-X -ന്റെ പരീക്ഷണയോട്ടം ജപ്പാനിലെ JR ഈസ്റ്റ് റെയില്‍വേ ആരംഭിച്ചു.വേഗതയുടെ കാര്യത്തിൽ ചൈനയിലെ ഫ്യൂക്സിങ് ട്രെയിന് ഇനി രണ്ടാം സ്ഥാനത്തേക്കു . ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയിൻ ജപ്പാനിൽ പരീക്ഷണയോട്ടം നടത്തി. ആൽഫ-എക്സ് പതിപ്പാണ് മണിക്കൂറിൽ 400 കിലോമീറ്റർ വേഗതയിൽ ഓടി പരീക്ഷണം വിജയകരമാക്കിയത്. ചൈനീസ് ട്രെയിനിന്‍റെ വേഗത 390 KMPH ആയിരുന്നു.മൂന്നു വർഷം മുമ്പ് തുടങ്ങിയ പ്രോജക്ടാണ് ജപ്പാൻ വിജയകരമായി പൂർത്തീകരിച്ചത്. പത്ത് കോച്ചുകൾ ഉൾപ്പെടുന്ന ട്രെയിനാണ് പരീക്ഷണയോട്ടം നടത്തിയത്. സെണ്ടായിക്കും അവോമോറിക്കും ഇടയിലായിരുന്നു പരീക്ഷണയോട്ടം. അർദ്ധരാത്രിക്കുശേഷമാണ് ട്രെയിൻ ഓടിച്ചുനോക്കിയത്. ആഴ്ചയിൽ രണ്ടുതവണ പരീക്ഷണയോട്ടം തുടരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.2020 ഒളിംപിക്സ് ലക്ഷ്യമിട്ട് ജപ്പാൻ അവതരിപ്പിച്ച മറ്റൊരു ബുള്ളറ്റ് ട്രെയിനായ ഷിൻകാൻസെൻ എൻ 700എസും പരീക്ഷണയോട്ടം തുടരുന്നുണ്ട്. ഈ ട്രെയിന് 300 കിലോമീറ്റർ വേഗതയിൽ ഓടാനാകുന്നുണ്ട്.നിലവില്‍ ക്ലാസ്സ് E956 എന്ന പേരിലാണ് ALFA-X ബുള്ളറ്റ് ട്രെയിന്‍ അറിയപ്പെടുന്നത് .(അഡ്വാന്‍സ്ഡ് ലാബ്‌സ് ഫോര്‍ ഫ്രണ്ട്‌ലൈന്‍ ആക്ടിവിറ്റി ഇന്‍ റെയില്‍ എക്‌സ്‌പെരിമെന്റേഷന്‍ എന്ന ട്രെയിനിന്റെ മുന്‍ഭാഗം മാത്രം ഏകദേശം 22 മീറ്റര്‍ നീളമുള്ളതാണ്. ജപ്പാനിലെ വടക്ക് കിഴക്കന്‍ പ്രദേശമായ സെന്‍ഡായ് നഗരത്തില്‍ നിന്നും ഓമോറി നഗരത്തിലേക്കാണ് 250 മീറ്റര്‍ നീളമുള്ള ALFA-X ബുള്ളറ്റ് ട്രെയിന്‍ സെറ്റ് ഇന്ന് പരീക്ഷണയോട്ടം നടത്തിയത്. ഏകദേശം 280 കിലോമീറ്റര്‍ ദൂരമാണ് ഈ യാത്രയില്‍ ട്രെയിന്‍ പിന്നിട്ടത്.ആഴ്ചയില്‍ രണ്ട് തവണ അര്‍ധ രാത്രിയിലായിരിക്കും ALFA-X -യുടെ പരീക്ഷണയോട്ടം JR ഈസ്റ്റ് റെയില്‍വേ നടത്തുക. ഏതാണ്ട് മൂന്ന് വര്‍ഷം വരെ ഈ പരീക്ഷണയോട്ടം തുടരുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. . 2030 -ലായിരിക്കും ബുള്ളറ്റ് ട്രെയിന്‍ പ്രവര്‍ത്തന സജ്ജമാവുക. ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ചാല്‍ മണിക്കൂറില്‍ 360 കിലോമീറ്റര്‍ വേഗം വരെ ട്രെയിനിന് തൊടാന്‍ സാധിക്കുമെന്നാണ് പറയപ്പെടുന്നത്.ALFA-X -ന് സമാനമായ 400 കിലോമീറ്റര്‍ വേഗത്തില്‍ ഓടാന്‍ സാധിക്കുന്ന ചൈനയുടെ ഫ്യുക്‌സ

    દ્વારા News60 ML| 83 અભિપ્રાયો

  • ബാംഗ്ലൂര്‍ നഗരത്തിലെ സാഹസിക ഇടങ്ങള്‍ | Hort Escapes Banglore

    ബാംഗ്ലൂര്‍ നഗരത്തിലെ സാഹസിക ഇടങ്ങള്‍ | Hort Escapes Banglore

    #Bangalore #Travel #News60

    Subscribe to News60 : https://www.youtube.com/news60ml
    https://goo.gl/VnRyuF Read: http://www.news60.in/
    https://www.facebook.com/news60malayalam/


    യാത്രാ ഏതുതരത്തിലുള്ളതായാലും എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഇടങ്ങളിലൊന്നാണ് കര്‍ണ്ണാടക. തീര്‍ഥാടന കേന്ദ്രങ്ങളും മലനിരകളും സാഹസിക ഇടങ്ങളും കടലും കടല്‍ത്തീരവും ഒക്കെയായി ഒരു ട്രാവല്‍ ഹബ്ബ് തന്നെയായ ബാംഗ്ലൂരില്‍ നിന്നും സാഹസിക യാത്രയ്ക്ക് പോകുവാന്‍ പറ്റിയ കുറച്ച് ഇടങ്ങള്‍ പരിചയപ്പെടാം. അന്തര്‍ ഗംഗെ .
    സാഹസികര്‍ തേടിപ്പിടിച്ചെത്തുന്ന ഇടങ്ങളിലൊന്നാണ് അന്തര്‍ ഗംഗെ. അന്തര്‍ഗംഗെ എന്നാല്‍ ഭൂമിക്കുള്ളിലെ ഗംഗ എന്നാണ് അര്‍ഥം. ദക്ഷിണ കാശി എന്നും ഇവിടം അറിയപ്പെടുന്നു. ബാംഗ്ലൂരില്‍ നിന്നും 68 കിലോമീറ്റര്‍ അകലെ കോലാര്‍ ജില്ലയിലാണ് അന്തര്‍ഗംഗെയുള്ളത്. ശിവന് സമര്‍പ്പിച്ചിരിക്കന്ന ശ്രീ കാശി വിശ്വേശ്വര ക്ഷേത്രമാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. കല്ലുകള്‍ നിറഞ്ഞ വഴികളിലൂടെ പാറക്കെട്ടുകളിലൂടെ വലിഞ്ഞ് കയറി മുന്നോട്ട് പോവുക എന്നതാണ് ഇവിടുത്തെ ഹൈക്കിങ്ങിന്റെ പ്രത്യേകത. യാത്രയില്‍ ചില ഗുഹകളും കാണാം. അന്തര്‍ഗംഗെ ഗുഹയിലേക്കുള്ള യാത്ര വീതി കുറഞ്ഞ പാതയിലൂടെ കുത്തനെ ഇറക്കമിറങ്ങിയുള്ളതാണ്. ക്യാംപിങ്ങിനും നൈറ്റ് ട്രക്കിങ്ങിനുമായും ആളുകള്‍ ഇവിടെ എത്തുന്നു .സാഹസികത അതിന്റെ എക്‌സ്ട്രീം ലെവലില്‍ ആസ്വദിക്കണമെങ്കില്‍ ബാംഗ്ലൂരില്‍ നിന്നും പോകുവാന്‍ പറ്റിയ ഇടങ്ങളിലൊന്നാണ് ബീമേശ്വരി. ബാംഗ്ലൂരില്‍ നിന്നും 100 കിലോമീറ്റര്‍ ദൂരെ മാണ്ഡ്യ ജില്ലയിലാണ് ഭീമേശ്വരി സ്ഥിതി ചെയ്യുന്നത്. ഫിഷിങ്ങ്, സിപ് ലൈനിങ്, കയാക്കിങ്ങ്, തുടങ്ങിയ സാഹസിക വിനോദങ്ങളില്‍ പങ്കെടുക്കുക എന്നതാണ് ഇവിടെ എത്തുന്നവരുടെ പ്രധാന ലക്ഷ്യം. വനത്തിനുള്ളിലൂടെയുള്ള ട്രക്കിങ്ങ്, ആനസംരക്ഷണ കേന്ദ്രം, മണ്ണകൊണ്ടുണ്ടാക്കിയ കോട്ടേജിലെ താമസം തുടങ്ങിയവ ഇവിടെ ചെയ്യുവാന്‍ പറ്റിയ മറ്റു കാര്യങ്ങളാണ്.ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍പ്പാറ എന്നറിയപ്പെടുന്ന സാവന്‍ദുര്‍ഗ്ഗ .
    ബാംഗ്ലൂരില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ സാഹസികമായി പാറയിലൂടെ മുകളിലേക്ക് കയറുകയാണ ചെയ്യേണ്ടത്. മരണത്തിന്റെ കുന്ന് എന്നറിയപ്പെടുന്ന സാവന്‍ദുര്‍ഗ്ഗ ഡെക്കാന്‍ പീഢഭൂമിയുടെ ഒരു ഭാഗം കൂടിയാണ്. ബെംഗളുരു നിവാസികളുടെ പ്രിയപ്പെട്ട വീക്കെന്‍ഡ് ഡെസ്റ്റിനേഷനായ ഇവിടം

    દ્વારા News60 ML| 54 અભિપ્રાયો

  • ടൊയോട്ട ഗ്ലാന്‍സ ജൂണില്‍ എത്തും; രൂപത്തില്‍ ബലെനോ തന്നെ |Toyota Glanza Hybrid

    ടൊയോട്ട ഗ്ലാന്‍സ ജൂണില്‍ എത്തും; രൂപത്തില്‍ ബലെനോ തന്നെ |Toyota Glanza Hybrid

    #ToyotaGlanza #Automobile #News60


    Subscribe to News60 : https://www.youtube.com/news60ml
    https://goo.gl/VnRyuF Read: http://www.news60.in/
    https://www.facebook.com/news60malayalam/



    ജാപ്പനീസ് നിര്‍മ്മാതാക്കളുടെ പ്രീമിയം ഹാച്ച്ബാക്ക് ടൊയോട്ട ഗ്ലാന്‍സ ജൂണില്‍ വിപണിയിലെത്തും. ഗ്രെയ്, റെഡ്, ബ്ലൂ, സില്‍വര്‍, വൈറ്റ് നിറങ്ങള്‍ ടൊയോട്ട ഗ്ലാന്‍സയില്‍ അണിനിരക്കുമെന്നാണ് ഡീലര്‍ഷിപ്പുകള്‍ നല്‍കുന്ന അനൗദ്യോഗിക വിവരം. ബലെനോയുടെ ടെയില്‍ലാമ്പുകളും അലോയ് വീലുകളുമാണ് ഗ്ലാന്‍സയ്ക്കും. ഇതോടെ രൂപഭാവത്തില്‍ മാരുതി ബലെനോ തന്നെയാണ് വരാന്‍പോകുന്ന ഗ്ലാന്‍സയെന്ന അഭ്യൂഹം ശക്തമായി. ബലെനോ ക്യാബിനെ കമ്പനി അതേപടി ഗ്ലാന്‍സയിലേക്ക് പകര്‍ത്താനാണ് സാധ്യത. മൂന്നുവര്‍ഷം അല്ലെങ്കില്‍ ഒരുലക്ഷം കിലോമീറ്റര്‍ എന്ന വാറന്റി നിബന്ധനയോടെയാകും ഗ്ലാന്‍സ വില്‍ക്കപ്പെടുക. സ്റ്റാന്‍ഡേര്‍ഡ് വാറന്റിക്ക് പുറമെ അഞ്ചു വര്‍ഷ അധിക വാറന്റി പാക്കേജും ഗ്ലാന്‍സയ്ക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിഷ്‌കരിച്ച മുന്‍ ഗ്രില്ല് ഗ്ലാന്‍സയുടെ ഡിസൈന്‍ പരിഷ്‌കാരങ്ങളില്‍ പ്രധാനമാണ്.ഗ്ലാന്‍സയായി മാറിയ ബലെനോയില്‍ മൊത്തം ആറ് ടൊയോട്ട ലോഗോകള്‍ പതിഞ്ഞിട്ടുണ്ട്. അകത്തളത്തില്‍ സ്റ്റീയറിങ് വിലിന് നടുവിലുള്ള സുസുക്കി ലോഗോ ടൊയോട്ട മാറ്റിസ്ഥാപിക്കും. ഗ്ലാന്‍സയുടെ ക്യാബിനില്‍ നിര്‍ണായക മാറ്റങ്ങളുണ്ടാവില്ല. എന്നാല്‍ പുതിയ നിറശൈലി ബലെനോയില്‍ നിന്നും വേറിട്ടുനില്‍ക്കാന്‍ ഗ്ലാന്‍സ ക്യാബിനെ സഹായിക്കും. ഗ്ലാന്‍സയില്‍ പെട്രോള്‍ എഞ്ചിന്‍ മാത്രമാണ് ഒരുങ്ങുന്നത്.ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ ഗ സീരീസ് പെട്രോള്‍ എഞ്ചിനായിരിക്കും ഗ്ലാന്‍സയില്‍ ഉണ്ടാവുക .ബലെനോയിലെ 1.2 ലിറ്റര്‍ K12B പെട്രോള്‍ എഞ്ചിന്‍ ഗ്ലാന്‍സയില്‍ ഒരുങ്ങുമെന്നാണ് വിവരം. അഞ്ചു സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് ഗ്ലാന്‍സയിലുണ്ടാവുക. പേരും ബാഡ്ജും മാറിയതൊഴിച്ചാല്‍ ബലെനോയുടെ തനി പകര്‍പ്പാണ് ടൊയോട്ടയുടെ പുതിയ പ്രീമിയം ഹാച്ച്ബാക്ക്. കാറിന്റെ പുറംമോടിയും അകത്തളവും മാരുതി ബലെനോയ്ക്ക് സമാനം.എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മൈല്‍ഡ് ഹൈബ്രിഡ് പതിപ്പും ടൊയോട്ട കാറില്‍ അണിനിരക്കും. അടുത്തിടെ ബലെനോയ്ക്ക് മാരുതി നല്‍കിയ 1.2 ലിറ്റര്‍ K12C ഡ്യൂവല്‍ജെറ്റ് എഞ്ചിനെ ആധാരമാക്കിയാകും ഗ്ലാന്‍സാ സ്

    દ્વારા News60 ML| 74 અભિપ્રાયો

  • ഹോണ്ടയുടെ പുതിയ ഇലക്ട്രിക് കാര്‍ ഇതാണ് |HONDA e Electric Car

    ഹോണ്ടയുടെ പുതിയ ഇലക്ട്രിക് കാര്‍ ഇതാണ് |HONDA e Electric Car

    #Honda #Ecar2019 #News60


    Subscribe to News60 : https://www.youtube.com/news60ml
    https://goo.gl/VnRyuF Read: http://www.news60.in/
    https://www.facebook.com/news60malayalam/


    പാനസോണിക് നിര്‍മ്മിത ബാറ്ററികളാണ് പുതിയ ഹോണ്ട e -യിലുള്ളത്.


    ആകാംക്ഷകള്‍ക്ക് വിരാമമിട്ട് കൊണ്ട് ഹോണ്ട തങ്ങളുടെ പുതിയ ഇലക്ട്രിക്ക് കാറിന് പേരിട്ടിരിക്കുകയാണ്. ഹോണ്ട e .2018 ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ കമ്പനി അവതരിപ്പിച്ച അര്‍ബ്ബന്‍ EV കോണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് ഈ ഇലക്ട്രിക്ക് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ നടന്ന 2019 ജനീവ മോട്ടോര്‍ ഷോയില്‍ സമാന കോണ്‍സെപ്റ്റിന്റെ ഏകദേശ നിര്‍മ്മാണ മാതൃകയും കമ്പനി അവതരിപ്പിച്ചിരുന്നു.
    ജനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച ആദ്യ മാതൃകയോട് ഏകദേശം 95 ശതമാനത്തോളം സാമ്യം പുലര്‍ത്തുന്നതാണ് ഇപ്പോഴുള്ള പ്രൊഡക്ഷന്‍ രൂപം.

    ഹോണ്ടയുടെ പുതിയ ഇലക്ട്രിക് കാര്‍ ഇതാണ് |HONDA e Electric Car

    દ્વારા News60 ML| 77 અભિપ્રાયો

  • കാറിലെ സീറ്റുകളില്‍ തുകല്‍ ഉപയോഗിക്കരുത് | Reasons To Never Get Leather Seats In Your Car

    കാറിലെ സീറ്റുകളില്‍ തുകല്‍ ഉപയോഗിക്കരുത് | Reasons To Never Get Leather Seats In Your Car

    #Leather #Car #News60

    Subscribe to News60 : https://www.youtube.com/news60ml
    https://goo.gl/VnRyuF Read: http://www.news60.in/
    https://www.facebook.com/news60malayalam/


    പൊതുവെ തുകല്‍ സീറ്റുകളുള്ള കാറുകള്‍ ഏവര്‍ക്കും പ്രിയങ്കരമാണ്. തുകലിന്റെ മണവും, ക്ലാസിക്ക് ഭാവവും കൂടിച്ചേരുമ്പോള്‍ ഏതൊരാളും ഇവ തിരഞ്ഞെടുക്കും. എന്നാല്‍ മൃഗ സംരക്ഷക പ്രവര്‍ത്തകര്‍ കാറുകളിലെയും മറ്റും സീറ്റുകള്‍ക്ക് തുകല്‍ ആവരണം നല്‍കുന്നതിനെതിരാണ്.തുകലിന് പകരം തുണി ഉപയോഗിക്കുവാനാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഈ ഒരു സാഹചര്യം നിലനില്കുമ്പോ തന്നെ ചില വിദഗ്ധര്‍ പറയുന്നത് സീറ്റില്‍ തുകല്‍ ഉപയോഗിക്കരുതെന്ന്. ഇതിന്റെ കാരണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.1. തുകല്‍ ഗന്ധം വെറും തോന്നല്‍ മാത്രം ഇന്നത്തെ വിപണിയില്‍ ലഭ്യമായുള്ള മിക്ക തുകലുകളും നല്ല ഗന്ധമുള്ളവയാണ്. എന്നാല്‍ ഈ ഗന്ധം വെറും തട്ടിപ്പാണെന്നാണ് വെളിപ്പെടുത്തല്‍. പഴകിയ തുകല്‍ മണം വരുത്താനായി പെര്‍ഫ്യൂമില്‍ ഇട്ടുവച്ചെത്തുന്ന തുകലുകളാണ് മിക്കവയും.2. പൊതുവെ കാശ് നഷ്ടംഉണ്ടാകാനും സാധ്യതയാണ് .പൊതുവെ നിങ്ങള്‍ തുകല്‍ സീറ്റുകളെന്ന ഓപ്ഷന്‍ സ്വീകരിക്കുമ്പോള്‍ ശ്രദ്ധിക്കുക തുകല്‍ ആവരണമുള്ള സീറ്റുകളാണ് നിങ്ങള്‍ക്ക് ലഭിക്കുക. സീറ്റിന്റെ പുറക് വശത്തും ഇരു വശങ്ങളിലും ചിലപ്പോള്‍ ഹെഡ്‌റെസ്റ്റില്‍ പോലും തുകല്‍ ഉണ്ടാവില്ല. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ചില കമ്പനികള്‍ ഉയര്‍ന്ന തുക ഈടാക്കി എക്‌സ്റ്റെന്‍ഡഡ് ലെതര്‍ എന്ന ഓപ്ഷനും നല്‍കുന്നു.3. മെയിന്റനെന്‍സ് ചെയ്യുന്നതിലെ കഷ്ടപ്പാടുമുണ്ട് . മികച്ച രീതിയില്‍ തുകല്‍ സീറ്റുകള്‍ നിലനിര്‍ത്തണമെങ്കില്‍ വര്‍ഷത്തില്‍ പലവട്ടം ഇവ വൃത്തിയാക്കുകയും മറ്റു മെയിന്റനെന്‍സും നല്‍കണം.4. കീറിയ തുകല്‍ സീറ്റുകള്‍ വാഹനത്തിന് അഭംഗി തുകല്‍ സീറ്റുകള്‍ വളരെ വൃത്തിയോടെ അതിന്റെ തുടക്ക കാലങ്ങളില്‍ നിലകൊള്ളുമ്പോള്‍ പ്രൗഢ ഗംഭീരമായിരിക്കും കാര്‍. എന്നാല്‍ ഇവ കീറുകയോ അല്ലെങ്കില്‍ ചുളിയുകയോ ചെയ്താല്‍ ഇതിനപ്പുറം കാറിന് അഭംഗി പകരുന്ന മറ്റൊന്നില്ല.5. നിലവാരം കുറഞ്ഞ തുകലുകള്‍ കാറുകളിലെ തുകല്‍ സീറ്റുകളിലേക്ക് സസൂഷ്മം നിരീക്ഷിച്ചാല്‍ മതി അതിലുപയോഗിച്ചിരിക്കുന്ന തുകലിന്റെ നിലവാരമറിയാന്‍. നാച്ചുറല്‍ തുകല്‍ കൊണ്ട് നിര്‍മ്മിച്ച സീറ്റുകളെന്ന വ്യാജേന മിക്ക കമ്പനികളും ഉപയോഗിക്കുന്നത് നിലവാരം കുറഞ്ഞ തുകലുകള്‍.6. ചൂടും തണുപ്പും അങ്ങേയറ്റം അന്തരീക്ഷത്തിലെ

    દ્વારા News60 ML| 103 અભિપ્રાયો

  • കൊടുംകാടിന്‌ നടുവിലെ കണ്ണകീക്ഷേത്രം |Historic Temple Located In Periyar Reserve Forest

    കൊടുംകാടിന്‌ നടുവിലെ കണ്ണകീക്ഷേത്രം |Historic Temple Located In Periyar Reserve Forest

    #KannagiTemple #PeriyarReserveForest #News60


    Subscribe to News60 : https://www.youtube.com/news60ml
    https://goo.gl/VnRyuF Read: http://www.news60.in/
    https://www.facebook.com/news60malayalam/


    കാടിനെ ഇഷ്ട്ടപെടുന്നവരാണോ നിങ്ങൾ.... എങ്കിൽ വർഷത്തിൽ ഒരിക്കൽ മാത്രം പ്രവേശനമുള്ള കാടിന് നടുവിൽ സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രത്തിലേക്ക് പോകാം..

    ഒരേസമയം കൗതുകവും ആകാംഷയും നിറക്കുന്ന പെരിയാർ വന്യജീവി സങ്കേതത്തിൽ ആണ് ഐതീഹ്യ പെരുമകൊണ്ട് പ്രശസ്തമായ മംഗളാദേവി ക്ഷേത്രം .... കുമളി ടൗണിൽ നിന്നും ഏകദേശം 15 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം... കാൽനടയായോ ജീപ്പ് മാർഗമോ എത്താം... അതിർത്തി പ്രദേശമായതിനാൽ കേരള തമിഴ്നാട് പോലീസ് , വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാണ് ...
    ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി ഇരു സർക്കാരുകളും നൽകിയ കേസ് കോടതിയുടെ പരിഗണയിലാണ് .
    എല്ലാ വർഷവും ചിത്തിര മാസത്തിലെ പൗർണ്ണമി ദിവസമാണ് ക്ഷേത്രത്തിലെ ഉത്സവം ഈ ദിവസം മാത്രമേ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശനം അനുവദിച്ചിരിക്കുന്നത്.,,കേരളത്തിലെയും തമിഴ്‌നാട്ടിലെയും റവന്യൂ, പോലീസ്, വനംവകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ്, എക്‌സൈസ്, ആരോഗ്യവകുപ്പ്, അഗ്നിശമന സേന, പഞ്ചായത്ത് തുടങ്ങിയ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ഇടുക്കി ജില്ലാ ഭരണകൂടമാണ് ചിത്രാപൗര്‍ണമി ഉത്സവം നടത്തുന്നത്.......

    ഉയരത്തിൽ മലമുകളിൽ സ്ഥിതിചെയ്യുന്ന അതിപുരാതനമായ ക്ഷേത്രം എ .ഡി നൂറിനും നാനൂറിനുമിടയിൽ ചേരൻ ചെങ്കുട്ടുവൻ പണികഴ്ത്തിപ്പിച്ചതെന്ന് കരുതപ്പെടുന്ന ക്ഷേത്രം പൂർണ്ണമായും കല്ലിലാണ് നിർമ്മിച്ചിട്ടുള്ളത്...മധുരാ പുരി ചുട്ടെരിച്ച ശേഷം കണ്ണകി ഇവിടെ എത്തി എന്ന ഐതിഹ്യത്തിലാണ് ഇവിടെ ക്ഷേത്രം ഉണ്ടായത് എന്നു കരുതപ്പെടുന്നു. കരിങ്കല്ല് ചതുരക്കഷണങ്ങളാക്കി അടുക്കിവയ്ക്കുക മാത്രം ചെയ്യുന്ന പുരാതന പാണ്ഡ്യൻ ശൈലിയാണിവിടെ നിർമ്മാണത്തിന് സ്വീകരിച്ചിട്ടുള്ളത്. 14 ദിവസത്തിനു ശേഷം കണ്ണകി ഇവിടെ നിന്നു കൊടുങ്ങല്ലൂരിലേക്കു പോയതായും ഐതിഹ്യം. മനുഷ്യ വാസമില്ലാത്ത, കൊടും കാടിനുള്ളിലായുള്ള ഈ ക്ഷേത്രം നാശാവസ്ഥയിലായതു സംബന്ധിച്ചും വിസ്വാസ യോഗ്യമായ അറിവുകളൊന്നുമില്ല. ദക്ഷിണെന്ത്യയെക്കുറിച്ച് ചരിത്രഗ്രന്ഥം എഴുതിയിട്ടുള്ള എസ്.എൻ. സദാശിവന്റെ അഭിപ്രായത്തിൽ ഈ ക്ഷേത്രം തമിഴ് നാട്ടിൽ നിന്നുള്ള ശൈവമതക്കാരുടെ ആക്രമണത്തിലാണ

    દ્વારા News60 ML| 188 અભિપ્રાયો

  • ലോകത്തെ ഏറ്റവും വലിയ മഞ്ഞുപാളി ഉരുകുന്നത് 12 ഇരട്ടി വേഗതയില്‍|Earths Largest Ice Shelf

    ലോകത്തെ ഏറ്റവും വലിയ മഞ്ഞുപാളി ഉരുകുന്നത് 12 ഇരട്ടി വേഗതയില്‍|Earths Largest Ice Shelf

    #IceShelf #Enviornment #News60



    Subscribe to News60 : https://www.youtube.com/news60ml
    https://goo.gl/VnRyuF Read: http://www.news60.in/
    https://www.facebook.com/news60malayalam/


    ഭൂമിയിലെ ഏറ്റവും വിസ്തൃതിയുള്ള മഞ്ഞുപാളി സ്ഥിതി ചെയ്യുന്നത് അന്‍റാര്‍ട്ടിക്കയിലാണ്. ഇവിടത്തെ ഇന്നത്തെ സ്ഥിതി ആശങ്കപെടുത്തുന്നതാണ്.
    റോസ് ഐസ് ഷെല്‍ഫ് എന്നറിയപ്പെടുന്ന ഈ പ്രദേശത്തിന് ഫ്രാന്‍സിന്‍റെ വലുപ്പമുണ്ട്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ്വരെ ആഗോളതാപനം കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്നു കരുതിയ അന്‍റാര്‍ട്ടിക്കിലെ ഈ മേഖലയിലെ ഇന്നത്തെ സ്ഥിതി ആശങ്കപ്പെടുത്തുന്നതാണ്. അന്‍റാര്‍ട്ടിക്കിലെ തന്നെ മറ്റു മഞ്ഞാപാളികളും ഉരുകുന്നതിന്‍റെ ശരാശരി വേഗം കണക്കിലെടുത്താല്‍ റോസ് ഐസ് ഷെല്‍ഫ് ഉരുകുന്നതിന്‍റെ വേഗത ഏതാണ്ട് 12 ഇരട്ടിയാണ്.
    രാജ്യാന്തര ഗവേഷക സംഘം നാലു വര്‍ഷമായി നടത്തിയ പഠനത്തിന്‍റെയും ശേഖരച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.
    ഏകദേശം അഞ്ച് ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള റോസ് ഐസ് ഷെല്‍ഫ് ഉരുകുന്നതിനു കാരണം കടല്‍ജലത്തിന്‍റെ താപനില വര്‍ദ്ധനവ് തന്നെയാണെന്നു ഗവേഷകര്‍ പറയുന്നു. ആഴക്കടല്‍ ജലത്തിന്‍റെയും മുകള്‍പ്പരപ്പിലെ ജലത്തിന്‍റെ താപനിലയും അന്‍റാര്‍ട്ടിക് മേഖലയില്‍ വർധിക്കുന്നുണ്ട്. ഇതു തന്നെയാണ് റോസ് ഐസ് ഷെല്‍ഫിനെ ദുര്‍ബലമാക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു.
    റോസ് ഐസ് ഷെല്‍ഫ് ആശങ്കപ്പെടുത്തുന്നത് എന്തുകൊണ്ട്?
    മഞ്ഞുപാളികള്‍ തകര്‍ന്നു വീഴുമ്പോള്‍ അത് സമീപത്തുള്ള മറ്റ് രണ്ടോ മൂന്നോ മഞ്ഞുപാളികളെ കൂടി ദുര്‍ബലമാക്കാറുണ്ട്. വൈകാതെ അവയും കടല്‍ജലത്തിന്‍റെ ആക്രമണത്തില്‍ തകരുന്നതിന് ഇത് കാരണമാകും. പക്ഷേ ഇതുവരെ അന്‍റാര്‍ട്ടിക്കില്‍ തകര്‍ന്നു വീഴുന്നതായി നിരീക്ഷിച്ചിട്ടുള്ള മഞ്ഞുപാളികളെ പോലെയല്ല റോസ് ഐസ് ഷെല്‍ഫ്. അവയേക്കാള്‍ നൂറിരട്ടിയിലധിം വലുപ്പമുള്ളതാണ്. അതുകൊണ്ട് തന്നെ റോസ് ഐസ് ഷെല്‍ഫിന്‍റെ തകര്‍ച്ച ചുറ്റുമുള്ള മഞ്ഞുപാളികളെ മാത്രമല്ല അന്‍റാര്‍ട്ടിക്ക് എന്ന ധ്രുവപ്രദേശത്തെ തന്നെ ദുര്‍ബലമാക്കാന്‍ ശേഷിയുള്ളതാണ്.
    ഐസ് ഷെല്‍ഫില്‍ സ്ഥാപിച്ച യന്ത്രങ്ങളില്‍ നിന്ന് വിവരങ്ങൾ ശേഖരിച്ചു.
    റോസ് ഐസ് ഷെല്‍ഫില്‍ തന്നെ സ്ഥാപിച്ച യന്ത്രങ്ങളില്‍ നിന്നും റഡാറുകളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍, ഐസ് ഷെല്‍ഫിന്‍റെ താപനില വ്യതിയാനം,

    દ્વારા News60 ML| 70 અભિપ્રાયો

  • പപ്പായ മാത്രമല്ല പപ്പായ ഇലയിലുമുണ്ട് ഗുണങ്ങൾ |Pappaya Leaf Health Benefits

    പപ്പായ മാത്രമല്ല പപ്പായ ഇലയിലുമുണ്ട് ഗുണങ്ങൾ |Pappaya Leaf Health Benefits

    #Papaya #Health #News60


    Subscribe to News60 : https://www.youtube.com/news60ml
    https://goo.gl/VnRyuF Read: http://www.news60.in/
    https://www.facebook.com/news60malayalam/


    പോഷകമൂല്യവും ആരോഗ്യ സമ്പന്നവുമാണ് പപ്പായ. എന്നാൽ പപ്പായ മാത്രമല്ല, പപ്പായ ഇലയും വളരെ ഗുണങ്ങളുള്ളതാണ്.
    പച്ചക്കറിയായും പഴമായും നാം പപ്പായ ഉപയോഗിക്കും. പോഷകങ്ങൾ നിറഞ്ഞ പപ്പായ ആരോഗ്യഗുണങ്ങളാലും സമ്പന്നമാണ്. പപ്പായ ഇലയും അത്ര മോശക്കാരനല്ല കേട്ടോ. ഇതും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ്. ശരീരത്തിലെ വിഷാംശങ്ങളെ നീക്കുന്നതു മുതൽ കാൻസർ തടയുന്നതുവരെ നീളുന്നു ഇലയുടെ ആരോഗ്യഗുണങ്ങൾ. മലേറിയ, ഡെങ്കിപ്പനി എന്നിവയ്ക്കും പപ്പായ ഇല ഔഷധമാണ്. ചർമത്തിന്റെ യുവത്വം നിലനിർത്താനുള്ള സൗന്ദര്യരഹസ്യവും പപ്പായ ഇലയിൽ ഒളിഞ്ഞിരിപ്പുണ്ട്. കാല്‍സ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫൈറ്റോന്യൂട്രിയന്റുകൾ, ജീവകങ്ങളായ എ, സി, ഇ, കെ എന്നിവയുമുണ്ട് പപ്പായ ഇലയിൽ.

    ദഹനത്തിനു സഹായകം

    പപ്പായ ഇലയിൽ എൻസൈമുകളായ കൈമോപപ്പെയ്ൻ, പപ്പെയ്ൻ, പ്രോട്ടീസ്, അമിലേസ് എന്നിവയുണ്ട്. ഇവ ദഹനത്തിനു സഹായിക്കുന്നു. കൂടാതെ പപ്പെയ്ൻ പോലുള്ള എൻസൈമുകൾ വയറിലെ അൾസർ മാറ്റാൻ സഹായിക്കും. പപ്പായ ഇല കൊണ്ടുണ്ടാക്കിയ ചായ പെപ്റ്റിക് അൾസറിന്റെ ചികിൽസയ്ക്കു ഫലപ്രദമാണ്. ആന്റിമൈക്രോബിയൽ, ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ പപ്പായ ഇല വയറിലെയും മലാശയത്തിലെയും ഇൻഫ്ലമേഷൻ കുറയ്ക്കുന്നു.

    ആർത്തവ വേദന അകറ്റുന്നു

    പപ്പായ ഇലയുടെ സത്ത് ആർത്തവ വേദന അകറ്റാൻ സഹായിക്കും. കൂടാതെ ആർത്തവ പൂർവ അസ്വസ്ഥതകൾകുറയ്ക്കാനും ഹോർമോൺ ബാലൻസ് നിലനിർത്താനും ആർത്തവചക്രം ക്രമമാകാനും പപ്പായ ഇലസത്ത് കുടിക്കുന്നതു നല്ലതാണ്. ഡെങ്കിപ്പനിക്ക നല്ലതാണ് പപ്പായ ഇല. ഈഡിസ് കൊതുകു പരത്തുന്ന ഡെങ്കിപ്പനിയെ പ്രതിരോധിക്കാൻ പപ്പായ ഇലയ്ക്കു കഴിവുണ്ട്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുന്ന രോഗാവസ്ഥയിൽ ഇവയുടെ എണ്ണം കൂട്ടാൻ പപ്പായ ഇല സഹായിക്കും. പക്ഷേ വിദഗ്ധോപദേശം സ്വീകരിച്ച മാത്രം ഇവ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

    പ്രമേഹത്തിന്
    പപ്പായ ഇലയിൽ അടങ്ങിയ എൻസൈമുകൾ ഇൻസുലിന്റെ ഉൽപ്പാദനവും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുന്നു.പപ്പായ സത്തിൽ അസെറ്റോ ജെനിൻ എന്ന സംയുക്തമുണ്ട്. ഇത് ശ്വാസകോശാർബുദം, സ്തനാർബുദം, പാൻക്രിയാറ്റിക് കാൻസർ ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. പപ്

    દ્વારા News60 ML| 62 અભિપ્રાયો

  • ഇന്ത്യ സംഭാവന ചെയ്ത 25  പ്രധാന കണ്ടുപിടിത്തങ്ങൾ|Biggest Inventions By Indians

    ഇന്ത്യ സംഭാവന ചെയ്ത 25 പ്രധാന കണ്ടുപിടിത്തങ്ങൾ|Biggest Inventions By Indians

    #india #Invention #News60


    Subscribe to News60 : https://www.youtube.com/news60ml
    https://goo.gl/VnRyuF Read: http://www.news60.in/
    https://www.facebook.com/news60malayalam/



    ചരിത്രാതീത കാലം മുതൽ ഭാരതീയർ ലോകത്തിന് നൽകിയ സംഭാവനകൾ അനവധിയാണ്. ലോകം മുഴുവൻ ഇന്ന് പിന്തുടരുകയും പരിശീലിക്കുകയും ചെയ്യുന്ന ചില കാര്യങ്ങൾ നമ്മുടേതായിട്ടുണ്ട്. ശാസ്ത്ര ലോകത്ത് വലിയ പാരമ്പര്യമുള്ള രാജ്യമാണ് ഭാരതം. പക്ഷേ പല ഇന്ത്യന്‍ കണ്ടെത്തലുകളും പുറം ലോകം അറിയാതെ പോയി. കണ്ടെത്തിയ പല കാര്യങ്ങളും ലോകത്തിന് മുന്നില്‍ തെളിയിക്കാനും ഇന്ത്യക്ക് കഴിഞ്ഞില്ല.അതുകൊണ്ട് സംഭവിച്ചതാകട്ടെ ഇന്ത്യക്ക് അവകാശപ്പെട്ട പല കണ്ടുപിടിത്തങ്ങളും വിദേശികൾ സ്വന്തമാക്കി . റേഡിയോയും ഇമെയിലും എല്ലാം ആദ്യം കണ്ടെത്തിയത് ഇന്ത്യക്കാര്‍ ആണെന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കങ്ങള്‍ നടക്കുകയാണ്. അതിനും എത്രയോ മുമ്പ് തന്നെ മണ്ണടിഞ്ഞ ഇന്ത്യന്‍ സംസ്‌കാരങ്ങള്‍ പലതും കണ്ടെത്തിയിരുന്നു. എന്നാല്‍ പലതും ലോകത്തിന് മുന്നില്‍ തെളിവ് സഹിതം അവതരിപ്പിയ്ക്കുന്നതില്‍ നാം പരാജയപ്പെട്ടുപോയി.

    ഇന്ത്യ സംഭാവന ചെയ്ത 25 പ്രധാന കണ്ടുപിടിത്തങ്ങൾ|Biggest Inventions By Indians

    દ્વારા News60 ML| 95 અભિપ્રાયો

  • അത്ഭുതങ്ങൾ ഒളിപ്പിച്ച മനുഷ്യനിര്‍മ്മിത ദ്വീപ്; സെന്റോസ | Sentaso In Singapore Place Details

    അത്ഭുതങ്ങൾ ഒളിപ്പിച്ച മനുഷ്യനിര്‍മ്മിത ദ്വീപ്; സെന്റോസ | Sentaso In Singapore Place Details

    #Sentaso#Singapore#News60 കാഴ്ചയുടെ വിസ്മയങ്ങള്‍ ചെപ്പിലൊളിപ്പിച്ച മനുഷ്യ നിര്‍മിത ദ്വീപാണ് സെന്റോസ.
    സിംഗപ്പൂര്‍ സിറ്റിയില്‍ നിന്ന് റോഡ് മാര്‍ഗമോ, കേബിള്‍ കാര്‍ വഴിയോ, ഷട്ടില്‍ ബസ് സര്‍വീസ് ഉപയോഗിച്ചോ, മാസ് റാപിഡ് ട്രാന്‍സിറ്റ് (MRT) വഴിയോ സെന്റോസ ഐലന്‍ഡിലേക്ക് പോകാം. മെട്രോ ട്രെയിന്‍ സര്‍വീസിനെയാണ് അവിടെ എംആര്‍ടി എന്നു വളിക്കുന്നത്. ദ്വീപ് മുഴുവനും മോണോ റെയില്‍ സംവിധാനത്തില്‍ ചുറ്റാം എന്നതിനാല്‍ ടാക്‌സി എടുക്കേണ്ടി വരില്ല. ദ്വീപിനകത്ത് മോണോ റെയില്‍/ ഷട്ടില്‍ ബസ് യാത്ര സൗജന്യമാണ്. സിംഗപ്പൂരിന്റെ ദേശീയ ചിഹ്നമായ മെര്‍ലിയോണ്‍ പ്രതിമ സെന്റോസയിലാണ് ഉള്ളത്. യൂണിവേഴ്‌സല്‍ സ്റ്റുഡിയോസ് തീം പാര്‍ക്ക്, സെന്റോസയുടെ ആകാശക്കാഴ്ച സമ്മാനിക്കുന്ന ടൈഗര്‍ സ്‌കൈ ടവര്‍, വിങ്‌സ് ഓഫ് ടൈം ഷേ, ദ് ലൂജ് ആന്‍ഡ് സ്‌കൈ റൈഡ്, മാഡം തുസാര്‍ഡ്‌സ് വാക്‌സ് മ്യൂസിയം. അണ്ടര്‍ ഗ്രൗണ്ട് സീ അക്വേറിയം തുടങ്ങി നിരവധി കാഴ്ചകളുടെ കേന്ദ്രമാണ് സെന്റോസ.
    വീസ നടപടികള്‍ അറിയാം…
    ആറുമാസ കാലാവധിയുള്ള ഒറിജിനല്‍ പാസ്‌പോര്‍ട്ട്, എംപ്ലോയ്‌മെന്റ് പ്രൂഫ്, സാലറി സ്ലിപ്പ്, ഗവണ്‍മെന്റ് ഐഡി, (വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ കോളജ് / ഐഡി) എന്നിവയോടെ അപേക്ഷിച്ചാല്‍ നാലു മുതല്‍ ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ 30ദിവസത്തെ താമസം അനുവദിക്കുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി ഇ-വീസ ലഭിക്കും. ദക്ഷിണേന്ത്യയില്‍ വീസ പ്രോസസിങ് സാധ്യമാകുന്നത് സിംഗപ്പൂരിന്റെ ചെന്നൈ കോണ്‍സുലേറ്റി ലാണ്. ഏജന്റ് വഴി അപേക്ഷിക്കുന്നതാണ് നല്ലത്.
    സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ നേരിട്ടുള്ള വിമാനം എല്ലാ ദിവസവും ലഭ്യമാണ്.
    സ്‌കൂട്ടിന്റെ നേരിട്ടുള്ള വിമാനങ്ങള്‍ ആഴ്ചയില്‍ നാലു ദിവസം ലഭിക്കും. കോലാലംപൂര്‍ വഴി എയര്‍ ഏഷ്യ, മലിന്‍ഡോ വിമാനങ്ങളുണ്ട്. കൊളംബോ വഴി ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വിമാനം ഉണ്ട്. സിംഗപ്പൂര്‍ ഡോളറാണ് കറന്‍സി. മൂന്നു രാത്രി നാലു പകല്‍ യാത്രയ്ക്ക് ഒരാള്‍ക്ക് 38000 രൂപ ചെലവു വരും.
    ഒരു തുമ്പിയെപ്പോലെ പാറിപ്പറന്നു നടക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്? ഒരിക്കലെങ്കിലും ഒന്നു ചിറകുവിരിച്ചു പറക്കാനായെങ്കില്‍ എന്ന് നാമോരോരുത്തരും ആഗ്രഹിക്കാറുണ്ട്. ആഗ്രഹംപോലെതന്നെ പറന്നുയരാന്‍ അവസരമുണ്ട് സിംഗപ്പുരിലെ ഉല്ലാസങ്ങളുടെ പറുദീസയായ സെന്റോസ ദ്വീപില്‍ ഒരുക്കിയിട്ടുള്ള ഐഫ്ളൈ എന്ന ഫ്ളൈയിങ് സിമുലേറ്റര്‍ കേന്ദ്രത്തില്‍. അവിടെ നമുക്ക് ചാഞ്ഞും ചെരിഞ്ഞും പറക്കാം, മുകളിലേക

    દ્વારા News60 ML| 108 અભિપ્રાયો

  • പ്രളയം മുന്‍കൂട്ടി പ്രവചിക്കുന്ന സംവിധാനവുമായി ഗൂഗിള്‍  | Google To Have Flood Forecasting

    പ്രളയം മുന്‍കൂട്ടി പ്രവചിക്കുന്ന സംവിധാനവുമായി ഗൂഗിള്‍ | Google To Have Flood Forecasting

    #FloodForecasting#Google#News60 കഴിഞ്ഞ വര്‍ഷം രാജ്യത്തെ മുഴുവന്‍ നടുക്കിയ ദുരന്തമായിരുന്നു വിവിധ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയും പ്രളയവും.
    കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ഇന്നും ഇതിനെ പൂര്‍ണമായും അതിജീവിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രളയം മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്ന സംവിധാനം ഒരുക്കുകയാണ് ഗൂഗിള്‍. നിര്‍മിത ബുദ്ധിയെ (AI- Artificial Intelligence) അടിസ്ഥാനപ്പെടുത്തിയാണ് പ്രളയം പ്രവചിക്കാന്‍ സാധിക്കുന്ന സംവിധാനം ഗൂഗില്‍ ഒരുക്കുന്നത്. അടുത്ത മണ്‍സൂണ്‍ സീസണിന് ഒരു മാസം മാത്രം അവശേഷിക്കുന്ന സാഹചര്യത്തിലാണ് ഗൂഗിളിന്റെ ഈ ഉദ്യമം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്‍ഗരിതത്തിന്റെ സഹായത്തോടെ പ്രളയം ഉണ്ടാകാന്‍ സാധ്യതയുള്ള മേഖലകളും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലങ്ങളും തിരിച്ചറിയുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്.
    ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫോര്‍ സോഷ്യല്‍ ഗുഡ് എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ സംവിധാനം വികസിപ്പിക്കുന്നത്.
    സെപ്റ്റംബര്‍ മാസത്തോടെ ഈ സംവിധാനം അവതരിപ്പിക്കാന്‍ സാധിക്കുമെന്നാണ് ഗൂഗിള്‍ അറിയിച്ചിട്ടുള്ളത്. കേന്ദ്ര ജല കമ്മീഷനുമായി സഹകരിച്ചാണ് ഗൂഗിള്‍ ഈ സംവിധാനം ഒരുക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ രാജ്യത്തുണ്ടായ പ്രളയങ്ങളും അനുബന്ധ സംഭവങ്ങള്‍, ജാഗ്രതാ നിര്‍ദേശങ്ങള്‍, മഴയുടെ അളവ് തുടങ്ങിയ വിവരങ്ങള്‍ കമ്മീഷന്‍ ഗൂഗിളിന് കൈമാറും. ഇന്ത്യയില്‍ പട്നയിലായിരിക്കും ഈ സംവിധാനം ആദ്യം ഒരുക്കുക. ഇതിനുശേഷം രാജ്യത്ത് ഏറ്റവുമധികം മഴ ലഭിക്കുന്ന സ്ഥലങ്ങളിലും ഇത് നടപ്പിലാക്കും.
    ലോകത്തെ പ്രളയ ദുരന്തങ്ങളിലെ 20 ശതമാനവും ഇന്ത്യയിലാണെന്നാണ് ഗൂഗിള്‍ പറയുന്നത്


    Google To Have Flood Forecasting


    Subscribe to https://www.youtube.com/news60ml
    News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/

    പ്രളയം മുന്‍കൂട്ടി പ്രവചിക്കുന്ന സംവിധാനവുമായി ഗൂഗിള്‍ | Google To Have Flood Forecasting

    દ્વારા News60 ML| 100 અભિપ્રાયો

  • പുതിയ മുഖത്തില്‍ സ്‌കോഡ സൂപ്പര്‍ബ് വരുന്നു | SKODA SUPERB |HONDA CIVIC

    പുതിയ മുഖത്തില്‍ സ്‌കോഡ സൂപ്പര്‍ബ് വരുന്നു | SKODA SUPERB |HONDA CIVIC

    #Skoda#Honda#News60 വലിയ സെഡാനുകളില്‍ താരമായി ഹോണ്ട സിവിക്

    ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ മുഖംമിനുക്കിയെത്തുന്ന സൂപ്പര്‍ബ്‌ സെഡാന്റെ പുതിയ ഡിസൈന്‍ സ്‌കെച്ച് പുറത്തുവിട്ടു.
    വാഹനത്തിന്റെ മുന്‍ഭാഗം ദൃശ്യമാകുന്നതാണ് പുതിയ ഡിസൈന്‍ സ്‌കെച്ച്. നിലവില്‍ 2015-ല്‍ പുറത്തിറങ്ങിയ മൂന്നാംതലമുറ സൂപ്പര്‍ബാണ് നിരത്തിലോടുന്നത്. ഇതില്‍നിന്ന് നിരവധി മാറ്റങ്ങള്‍ സഹിതമാണ് പുതിയ സൂപ്പര്‍ബ് എത്തുന്നത്. സ്ലൊവാക്യന്‍ തലസ്ഥാനമായ ബ്രാറ്റിസ്‌ലാവയലില്‍ ഉടന്‍ നടക്കാനിരിക്കുന്ന ഐഐഎച്ച്എഫ് ഐസ് ഹോക്കി വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് വേളയിലാണ് പുതിയ സൂപ്പര്‍ബിനെ കമ്പനി അവതരിപ്പിക്കുക.
    ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം തുടക്കത്തിലോ പുതിയ സൂപ്പര്‍ബ് ഇന്ത്യയിലുമെത്തും.
    ക്ലീന്‍ കട്ട് ലെന്‍സോടുകൂടി പുതുക്കിപ്പണിത ഹെഡ്‌ലാമ്പ് പുതിയ ഫോഗ് ലാമ്പ്, തനത് ഗ്രില്ലിലെ കട്ടികൂടിയ ക്രോം സ്ട്രിപ്പ്, പിന്നിലെ ബ്രാന്റ് ലോഗോയ്ക്ക് പകരം സ്‌കോഡ ലെറ്ററിങ്, ഡിസൈന്‍ മാറ്റത്തോടെ ടെയില്‍ ലൈറ്റ് എന്നിവ പുതിയ സൂപ്പര്‍ബിനെ വ്യത്യസ്തമാക്കും. മെക്കാനിക്കല്‍ ഫീച്ചേഴ്‌സിലും മാറ്റമുണ്ടാകും. സൂചനകള്‍ പ്രകാരം ഇത്തവണ ഹൈബ്രിഡ് വേരിയന്റും സൂപ്പര്‍ബില്‍ നല്‍കും. 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോളിനൊപ്പമായിരിക്കും ഇലക്ട്രിക് മോട്ടോര്‍. 220 എച്ച്പി റേഞ്ചില്‍ കരുത്ത് പകരുന്നതായിരിക്കും ഈ എന്‍ജിന്‍. ഇതിനൊപ്പം 1.8 ലിറ്റര്‍ പെട്രോളിലും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും പുതിയ സൂപ്പര്‍ബും തുടര്‍ന്നേക്കും. ഇന്ത്യയിലെത്തുമ്പോള്‍ ഹോണ്ട അക്കോര്‍ഡ്, ഫോക്സ്വാഗണ്‍ പസാറ്റ്, ടൊയോട്ട കാംറി എന്നിവയാണ് സൂപ്പര്‍ബിന്റെ എതിരാളികള്‍. ബ്രേക്ക് തകരാർ: 7,000 ബുള്ളറ്റുകൾ തിരിച്ചു വിളിക്കും
    വന്‍വരവേല്‍പ്പാണ് മാര്‍ച്ചില്‍ ഹോണ്ട സിവിക്കിന് ലഭിച്ചത്. വലിയ സെഡാനുകളില്‍ താരമായിരിക്കുകയാണ് ഹോണ്ട സിവിക്
    സ്‌കോഡ ഒക്ടാവിയ, ടൊയോട്ട കൊറോള, ഹ്യുണ്ടായി എലാന്‍ട്ര തുടങ്ങിയ എതിരാളികളെ അത്ഭുതപ്പെടുത്തി പുതിയ സിവിക് 2,291 യൂണിറ്റുകളുടെ വില്‍പ്പന ആദ്യമാസം കുറിച്ചു. പക്ഷെ ഏപ്രില്‍ മാസം 369 യൂണിറ്റുകളിലേക്ക് സിവിക് വില്‍പ്പന നിലംപതിച്ചു. പക്ഷെ ഇതില്‍ അത്ഭുതപ്പെടാനില്ല. ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് നാളുകള്‍ക്ക് സിവിക് ബുക്കിങ് കമ്പനി ആരംഭിച്ചിരുന്നു. ആദ്യമാസത്തെ ഉയര്‍ന്ന വില്‍പ്പനയ്ക്ക് കാരണമിതാണ്. പോയമാസം വില്‍പ്പന കുറഞ്ഞെങ്കിലും വലിയ സെഡാനുകളുടെ ശ

    દ્વારા News60 ML| 120 અભિપ્રાયો

  • വാട്സാപ് ഈ ഫോണുകൾക്ക് ഇനി സർവീസ് നൽകില്ല |Whats App To Stop Services For Some Phones

    വാട്സാപ് ഈ ഫോണുകൾക്ക് ഇനി സർവീസ് നൽകില്ല |Whats App To Stop Services For Some Phones

    #WhatsApp #Technology#News60


    വാട്സാപ് ഈ ഫോണുകൾക്ക് ഇനി സർവീസ് നൽകില്ല

    ജനപ്രിയ ക്രോസ് മെസേജിംഗ് സര്‍വീസായ വാട്സാപ് മൈക്രോസോഫ്റ്റിന്റെ ഒഎസ് വിൻഡോസിനെ പൂർണമായും കൈവിടുന്നു.
    ഈ വർഷം അവസാനത്തോടെ വിൻഡോസ് ഒഎസിൽ പ്രവർത്തിക്കുന്ന എല്ലാ ഫോണുകളിൽ നിന്നും വാട്സാപ് സേവനം പിൻവലിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2019 ഡിസംബർ 31 വരെയാണ് സമയം നൽകിയിരിക്കുന്നത്. വിൻഡോസ് 10 ഒഎസുള്ള പുതിയ മൊബൈലുകളിലും വാട്സാപ് പ്രവർത്തിക്കില്ല. 2016 മുതലാണ് പഴയ ഒഎസസുകളിൽ പ്രവർത്തിക്കുന്ന ഹാൻസെറ്റുകളെ ഒഴിവാക്കാൻ വാട്സാപ് തീരുമാനിക്കുന്നത്. പിന്നീട് പലപ്പോഴായി വിവിധ പഴയ വേർഷനുകളിലുള്ള ഒഎസ് ഫോണുകളെ വാട്സാപ് ഒഴിവാക്കി.
    ഇത് സംബന്ധിച്ചുള്ള ആദ്യ ബ്ലോഗ് 2016 ഫെബ്രുവരി 26 നാണ് വാട്സാപ് പോസ്റ്റ് ചെയ്യുന്നത്.
    ഏറ്റവും അവസാനമായി 2019 മേയ് 7 ന് ബ്ലോഗ് അപ്ഡേറ്റ് ചെയ്തിരിക്കുന്നു. ഈ പോസ്റ്റിലാണ് വിൻഡോസ് ഫോണുകളെ കൈവിടുന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2017 ജൂൺ 30 നാണ് സിംബിയന്‍ നോക്കിയാ എസ്60 ഫോണുകളിലെ സേവനം നിർത്തിയത്. തുടർന്ന് 2017 ഡിസംബർ 31 മുതൽ ബ്ലാക്ക്‌ബെറി ഒഎസ് ഫോണുകളിലെ സേവനവും അവസാനിപ്പിച്ചു. 2018 ഡിസംബർ 31 മുതൽ നോക്കിയ എസ്40 ഒഎസുള്ള ഫോണുകളിലെ സേവനവും വാട്സാപ് നിർത്തി. ഈ വർഷം അവസാനത്തോടെ വിൻഡോസിന്റെ എല്ലാ ഫോണുകളെയും വാട്സാപ് ഉപേക്ഷിക്കുകയാണ്. 2020 ഫെബ്രുവരി ഒന്നു മുതൽ ആൻഡ്രോയിഡ് 2.3.7 നും അതിനു മുൻപുള്ള ഒഎസ് പതിപ്പുകളിലെ സേവനവും നിർത്തും. ഇതോടൊപ്പം ഐഒഎസ് 7 നും അതിനു മുൻപുള്ള പതിപ്പുകളിലെ ഐഫോണുകളിലും വാട്സാപ് ലഭിക്കില്ല.
    കൂടുതലും വിൻഡോസിൽ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്കാണ് ഈ തീരുമാനം ഏറെ തിരിച്ചടിയാകുക.
    സോഫ്റ്റ്‌വെയര്‍ അപ്ഡേഷൻ ചെയ്യാനെടുക്കുന്ന കാലതാമസവും വാട്സാപ് പുതുതായി അവതരിപ്പിക്കുന്ന ഫീച്ചറുകള്‍ ഇവയില്‍ ലഭ്യമാക്കാന്‍ കഴിയാത്തതുമാണ് വിൻഡോസ് ഫോണുകൾക്കു തിരിച്ചടിയായിരിക്കുന്നത്. വാട്സാപിലെ ചില ഫീച്ചറുകൾ വിൻഡോസിൽ പ്രവർത്തിക്കാൻ ഏറെ ബുദ്ധിമുട്ടു നേരിടുന്നുണ്ട്.2009 ല്‍ വാട്സാപ് അവതരിപ്പിക്കുന്ന സമയത്ത് സിംബിയനിലും ബ്ലാക്ബെറിയിലുമാണ് കൂടുതല്‍ പ്രവര്‍ത്തിച്ചിരുന്നത്. അന്ന് വെറും 25 ശതമാനം പേര്‍ മാത്രമാണ് ആന്‍ഡ്രോയ്ഡില്‍ വാട്സാപ് ഉപയോഗിച്ചിരുന്നത്.


    Whats App To Stop Services For Some Phones

    Subscribe to News60 :https://goo.gl/VnRyuF Read: http:

    દ્વારા News60 ML| 66 અભિપ્રાયો

  • പ്രവാസികൾക്ക് യു.എ.ഇ. വിസ ഇനി ഓൺലൈനിൽ|Expats In GCC Countries Can Now Apply For UAE Visa Online

    പ്രവാസികൾക്ക് യു.എ.ഇ. വിസ ഇനി ഓൺലൈനിൽ|Expats In GCC Countries Can Now Apply For UAE Visa Online

    #Visa#World#News60


    ജി.സി.സി. രാജ്യങ്ങളിലെ പ്രവാസികൾക്ക് യു.എ.ഇ. വിസ ഇനി ഓൺലൈനിൽ


    ജി.സി.സി. രാജ്യങ്ങളിലെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികളുടെ യു.എ.ഇ. സന്ദർശനത്തിനുള്ള വിസാനടപടികൾ വേഗത്തിലാക്കാൻ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് നടപടി സ്വീകരിച്ചു. ഇവർക്ക് യു.എ.ഇ. സന്ദർശനത്തിന് മുമ്പുതന്നെ വകുപ്പിന്റെ വെബ്‌സൈറ്റിലൂടെയും gdfra dubai എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയും നേരിട്ട് വിസയ്ക്ക് അപേക്ഷിക്കാം. ജി.സി.സി. രാജ്യങ്ങളിലെ പൗരന്മാർക്ക് പ്രവേശനാനുമതിപത്രത്തിന് (എൻട്രി പെർമിറ്റുകൾ) അപേക്ഷിക്കേണ്ടതില്ലെങ്കിലും അവിടെനിന്നുള്ള പ്രവാസികൾ വിസയ്ക്ക് മുൻകൂട്ടിത്തന്നെ അപേക്ഷിക്കണമായിരുന്നു. അതിനാണ് ഇപ്പോൾ ഓൺലൈൻസംവിധാനം ഏർപ്പെടുത്തിയത്. പുതിയ സംവിധാനത്തിലൂടെ അപേക്ഷിച്ചവർക്ക് അവരുടെ രേഖകൾ കൃത്യമാണെങ്കിൽ വിസ ഇ-മെയിൽ വഴി അയച്ചുകൊടുക്കും . ജി.സി.സി. രാജ്യത്തെ കാലാവധിയുള്ള റെസിഡന്റ് വിസയും പാസ്പോർട്ടിൽ ചുരുങ്ങിയത് ആറുമാസത്തെ അംഗീകാരവും വേണം. അപേക്ഷകന്റെ തൊഴിൽതസ്തികകൂടി പരിഗണിച്ചായിരിക്കും തീരുമാനം.വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും വിസയ്ക്ക് അപേക്ഷിച്ചവർക്ക് ആദ്യതവണ 30 ദിവസത്തെ എൻട്രി പെർമിറ്റാണ് അനുവദിക്കുക. എന്നാൽ, ആസമയംതന്നെ ലഭിച്ച വിസ അടുത്ത 30 ദിവസത്തേക്ക് ദീർഘിപ്പിക്കാനും ഫീസ് അടയ്ക്കാനുമുള്ള സൗകര്യവും ഇത്തരത്തിലുള്ള സംവിധാനനടപടിയിൽ ലഭ്യമാണ്. സന്ദർശനങ്ങൾക്കുള്ള പേമെന്റ് ഉൾപ്പെടെ വിസാനടപടികളുടെ എല്ലാ ഔപചാരികതകളും ഓൺലൈനിൽ ചെയ്യാം. അതുകൊണ്ടുതന്നെ ജി.സി.സി. രാജ്യങ്ങളിലെ പ്രവാസികൾക്ക് വിസയ്ക്ക് അപേക്ഷിക്കാനും ഫീസ് അടയ്ക്കാനും വിമാനത്താവളത്തിൽ കാത്തിരിക്കേണ്ട ആവശ്യമില്ല.


    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/

    പ്രവാസികൾക്ക് യു.എ.ഇ. വിസ ഇനി ഓൺലൈനിൽ|Expats In GCC Countries Can Now Apply For UAE Visa Online

    દ્વારા News60 ML| 378 અભિપ્રાયો

  • ഗാര്‍ഫീല്‍ഡ് ഫോണുകള്‍ കൂട്ടത്തോടെ  കരയിലേക്ക് |Garfield Phones Have Polluted France's Coastline

    ഗാര്‍ഫീല്‍ഡ് ഫോണുകള്‍ കൂട്ടത്തോടെ കരയിലേക്ക് |Garfield Phones Have Polluted France's Coastline

    #GarfieldPhones#World#News60
    മുങ്ങിയ കപ്പലിൽ നിന്നും ഗാര്‍ഫീല്‍ഡ് ഫോണുകള്‍ കൂട്ടത്തോടെ കരയിലേക്ക്


    ഒരു കാലത്ത് യൂറോപ്പിലെ ഏറ്റവും വലിയ തരംഗങ്ങളില്‍ ഒന്നായിരുന്നു ഗാര്‍ഫീല്‍ഡ് ഫോണുകള്‍. ഒരു പൂച്ചയുടെ രൂപത്തിലുള്ള ഈ ഫോണുകള്‍ 1970 കളുടെ അവസാനത്തിലും 1980 കളിലും വീടുകളിലെ അവിഭാജ്യഘടകമായിരുന്നു. മൊബൈല്‍ ഫോണുകളുടെ വരവോടെയാണ് ഇവയുടെ മാര്‍ക്കറ്റ് ഇടിഞ്ഞത്. പക്ഷെ ഇപ്പോഴും ഇ ബേ പോലുള്ള വെബ്സൈറ്റുകളില്‍ ഉപയോഗിച്ച ഈ ഫോണുകള്‍ക്ക് തരക്കേടില്ലാത്ത വില ലഭിക്കും. ഓറഞ്ച് നിറത്തിലുള്ള വലുപ്പമേറിയ ഈ ഫോണുകള്‍ പക്ഷേ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പശ്ചിമ ഫ്രാന്‍സിലെ ബ്രിട്ട്നിയില്‍ സൃഷ്ടിക്കുന്ന മലിനീകരണ പ്രശ്നങ്ങൾ ചെറുതല്ല. മുഴുവനായും അല്ലാതെയും ഈ പ്ലാസ്റ്റിക് ഫോണുകൾ പല ബീച്ചുകളിലായി വന്നടിയാറുണ്ട്. ഈ ഫോണുകള്‍ ഇപ്പോഴും എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണെങ്കിലും ഇവ നടത്തുന്ന ബീച്ച് മലിനീകരണം നിരവധി പേരെ അലട്ടുന്നുണ്ടായിരുന്നു. പക്ഷേ സ്ഥിരമായി ഈ ഫോണുകളുടെ ഭാഗങ്ങള്‍ ബ്രിട്ട്നിയിലെ ബീച്ചുകളിലേക്കെത്താനുള്ള കാരണം ഇതുവരെ കണ്ടെത്താനാകാത്ത രഹസ്യമായിരുന്നു. പ്ലാസ്റ്റിക് മലിനീകരണം യൂറോപ്പിനു ചുറ്റുമുള്ള സമുദ്രമേഖലയില്‍ വ്യാപകമാണ്. ഇതിനെതിരായ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ സജീവമായി പുരോഗമിക്കുന്നതിനിടെയാണ് ബ്രിട്ട്നിയിലെ ഈ ഗാര്‍ഫീല്‍ഡ് മലിനീകരണത്തിന് പിന്നിലുള്ള കാരണത്തെ കുറിച്ച അന്വേഷണം നടന്നത് . എന്നാൽ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു ശേഷം ഇപ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഈ സമസ്യയ്ക്കു പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. അതായത് ദിവസേനയെന്നവണ്ണം ഈ പ്ലാസ്റ്റിക് ഫോണുകള്‍ തീരത്തേക്കെത്തുന്ന സ്രോതസ്സ് ഇവര്‍ കണ്ടെത്തി. ബ്രിട്ട്നിയിലെ തന്നെ റിനെ മോര്‍വാന്‍ എന്ന വ്യക്തിയോടും സഹോദരന്‍മാരോടുമാണ് ഇക്കാര്യത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ കടപ്പെട്ടിരിക്കുന്നത്.1980 കളില്‍ മോര്‍വാന് 19-20 വയസ്സുള്ളപ്പോള്‍ തീരപ്രദേശത്തു ശക്തമായ ചുഴലിക്കാറ്റ് വീശിയിരുന്നു. ഈ ചുഴലിക്കാറ്റില്‍ നിരവധി കണ്ടെയ്നറുകളുമായി വന്ന ഒരു കപ്പല്‍ മുങ്ങിയിരുന്നു. ഈ കപ്പലിലെ കണ്ടെയ്നറുകളില്‍ നിറയെ ഗാര്‍ഫീല്‍ഡ് ഫോണുകളായിരുന്നു. ഇതില്‍ ചില കണ്ടെയ്നറുകളില്‍ നിന്നുള്ള ഫോണുകൾ തിരയില്‍ പെട്ട് വില്‍റ്റാന്‍സോ തീരമേഖലയിലുള്ള ഒരു ഗുഹയില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ചെറുപ്പത്തില്‍ തന്നെ മോര്‍വാനും സഹോദരന്‍മാരും ഈ ഗുഹയിലേക്കു നടത്തിയ യാത്രയില്‍ ഈ

    દ્વારા News60 ML| 78 અભિપ્રાયો

  • കടലിനടിയിലെ കാഴ്ചകൾ കാണുവാൻ...|Places For Snorkeling In India

    കടലിനടിയിലെ കാഴ്ചകൾ കാണുവാൻ...|Places For Snorkeling In India

    #Snorkeling#Travel#News60

    കടലിനടിയിലെ അത്ഭുതങ്ങളെ കാണാൻ പറ്റിയ വഴിയാണ് സ്നോർകലിങ്. ഇന്ത്യയിൽ സ്നോർകലിങ്ങിനു പറ്റിയ ഏറ്റവും മികച്ച ഇടങ്ങളെ പറ്റി കേൾക്കാം
    കടലിനടിയിലെ അത്ഭുതങ്ങളെ കൺനിറയെ കാണുവാൻ വഴികൾ ഒരുപാടുണ്ട്. ഗ്ലാസ് ബോട്ടിലെ യാത്ര മുതൽ സ്കൂബാ ഡൈവിങ്ങ് വരെ ഇഷ്ടംപോലെ കാര്യങ്ങള്‍. എന്നാൽ അതിൽ നിന്നെല്ലാം കുറച്ചുകൂടി വ്യത്യസ്തമായി കടൽക്കാഴ്ചകൾ കാണുവാൻ ഒരു മാർഗ്ഗമുണ്ട്. ഒരു തരിപോലും പേടിക്കാതെ, നീന്തൽ അറിയില്ലെങ്കിൽ പോലും ഭയപ്പെടാതെ കടലിലേക്ക് ഇറക്കികൊണ്ടുപോകുന്ന സ്നോർകലിങ്. ഇതാ ഇന്ത്യയിൽ സ്നോർകലിങ്ങിനു പറ്റിയ ഏറ്റവും മികച്ച ഇടങ്ങൾ പരിചയപ്പെടാം...
    ആൻഡമാൻ ദ്വീപുകൾ
    സ്നോർകലിങ്ങിനായി ആളുകൾ തേടിച്ചെല്ലുന്ന ഇടങ്ങളിലൊന്നാണ് ആൻഡമാൻ ദ്വീപുകൾ. കടൽക്കാഴ്ചകൾ കാണുവാനായി മാത്രം എത്തിച്ചേരുന്ന സഞ്ചാരികൾ കടലിലിറങ്ങും എന്നതിൽ ഒരു സംശയവുമില്ല. തെളിഞ്ഞ നീല നിറത്തിലുള്ള വെള്ളം, മനോഹരമായ ബീച്ചുകൾ, മഴക്കാടുകൾ, ട്രക്കിങ്ങ് റൂട്ടുകൾ തുടങ്ങി ഒരു സഞ്ചാരി എന്തൊക്ക ആഗ്രഹിക്കുന്നുവോ അതെല്ലാം ഇവിടെ കാണാം. ഇവിടുത്തെ മിക്ക ബീച്ചുകളിലും സ്നോർക്കലിങ്ങിന് സൗകര്യമുണ്ടെങ്കിലും എലിഫന്റ് ബീച്ച്, ഹാവ്ലോക്ക് ദ്വീപ് തുടങ്ങിയ സ്ഥലങ്ങളാണ് ഇതിന് പ്രശസ്തം. 30 മിനിട്ട് സ്നോർകലിങ് നടത്തുന്നതിന് ഇവിടെ 1000 രൂപ വരെയാണ് ചിലവ്.
    നേത്രാണി ഐലൻഡ്
    കർണ്ണാടക കർണ്ണാടകയിലെ ഏറെയൊന്നും കേട്ടിട്ടില്ലാത്ത ഇടമാണ് നേത്രാണി ദ്വീപ്. പ്രാവുകളുടെ ആധിക്യം കൊണ്ട് പീജിയണ്‍ ദ്വീപ് എന്നും അറിയപ്പെടുന്ന ഇത് കടലിനുള്ളിലെ അപൂ‍വ്വ കാഴ്ചകൾ കാണുവാൻ താല്പര്യമുള്ളവർ പോയിരിക്കേണ്ട ഇടമാണ്. മുരുഡേശ്വറിൽ നിന്നും 16 കിലോമീറ്റർ അകലെയായി അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന നേത്രാണി ദ്വീപ് കർണ്ണാടകയിലെ ഉയർന്നു വരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. കരയിൽ നിന്നും 10 നോട്ടിക്കൽ മൈൽ ദൂരം അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. സ്കൂബാ ഡൈവിങ്ങിനും ഇവിടെ അവസരമുണ്ട്.

    ലക്ഷദ്വീപ്
    ആയിരം ദ്വീപുകളുടെ നാടായ ലക്ഷദ്വീപിൽ ഒരിക്കലെങ്കിലും പോയിരിക്കണം എന്നു ആഗ്രഹിക്കാത്തവർ കാണില്ല. കടലിന്റെും തീരങ്ങളുടെയും കാഴ്ചകൾ അതിമനോഹരമായി കാണിച്ചു തരുന്ന ലക്ഷദ്വീപ് പവിഴപ്പുറ്റുകളാൽ സമ്പന്നമായ ഇടം കൂടിയാണ്. ഇവിടുത്തെ മിക്ക ദ്വീപുകളിലും സാഹസിക വിനോദങ്ങൾക്ക് പ്രത്യേക ഇടങ്ങളുണ്ട്. ബംഗാരം, കടമത്ത് തുടങ്ങിയ ദ്വീപുകളിലാണ് സ്നോർക്കലിങ്ങ് നന്നായി ചെയ്യുവാൻ സ

    દ્વારા News60 ML| 119 અભિપ્રાયો

  • ബഹിരാകാശ യാത്രനടത്തി റെഡ്മി നോട്ട് 7 |Redmi Note 7 Durability and Photography Test In Space

    ബഹിരാകാശ യാത്രനടത്തി റെഡ്മി നോട്ട് 7 |Redmi Note 7 Durability and Photography Test In Space

    #RedmiNote7#Technology#News60

    ഫോണുകളുടെ പ്രചാരം വര്‍ധിപ്പിക്കാന്‍ അസാധാരണമായൊരു വഴി. ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷാവോമി ചെയ്തത് അതാണ്. റെഡ്മി നോട്ട് 7 സ്മാര്‍ട്‌ഫോണ്‍ ബഹിരാകാശത്തേക്കയക്കുകയാണ് ഷാവോമി ചെയ്തത്.
    റെഡ്മി നോട്ട് 7 പുറത്തിറക്കിയത് മുതല്‍ ഇത്തരത്തിലുള്ള അസാധാരണമായ പ്രചാരണ തന്ത്രങ്ങളാണ് ഷാവോമി പയറ്റുന്നത്. നേരത്തെ റെഡ്മി നോട്ട് 7 ഫോണ്‍ പുറത്തിറക്കിയ സമയത്ത് ഷാവോമി ജീവനക്കാര്‍ ഫോണിന് മേല്‍ ചവിട്ടുന്നതിന്റേയും അത് സ്‌റ്റെയര്‍കെയ്‌സിന് മുകളില്‍ നിന്നും താഴേക്കിടുന്നതിന്റെയും ഫോണിന് മുകളില്‍ വെച്ച് പച്ചക്കറി അരിയുന്നതിന്റേയും ദൃശ്യങ്ങള്‍ ഷാവോമി പ്രചരിപ്പിച്ചിരുന്നു. ഫോണ്‍ അത്രത്തോളം ഈടുനില്‍ക്കുന്നതാണ് എന്ന് കാണിക്കാനാണ് ഈ ശ്രമങ്ങള്‍.
    ഇത്തരം ശ്രമങ്ങളുടെ കൂടിയ ഇനമാണ് ഫോണ്‍ ബഹിരാകാശത്തേക്ക് അയച്ച് ഷാവോമി പ്രാവര്‍ത്തികമാക്കിയത്.
    ഭൂമിയില്‍ നിന്നും 31,000 മീറ്റര്‍ ഉയരത്തിലേക്കുയര്‍ന്ന ഫോണ്‍ അവിടെ നിന്നും കുറച്ച് ചിത്രങ്ങളും പകര്‍ത്തി. ഷാവോമി സിഇഓ ലെയ് ജുന്‍ ആണ് 'ലിറ്റില്‍ കിങ് കോങ്' എന്ന തലക്കെട്ടില്‍ ചൈനീസ് സോഷ്യല്‍ മീഡിയാ സേവനമായ വീബോയില്‍ ഈ വീഡിയോ പങ്കുവെച്ചത്. ഒരു ബലൂണ്‍ ഉപയോഗിച്ചാണ് റെഡ്മി നോട്ട് 7 ഫോണ്‍ ബഹിരാകാശത്തേക്ക് ഉയര്‍ത്തിയത്. ഗൊറില്ല ഗ്ലാസ് 5 ന്റെ സംരക്ഷണം എത്രത്തോളമുണ്ടെന്ന് കാണിച്ചുതരികയാണ് ഷാവോമി ഇതിലൂടെ. ഫോണില്‍ ബഹിരാകാശത്ത് നിന്ന് ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു.
    35,375 മീറ്റര്‍ ഉയരത്തില്‍ വെച്ച് ബലൂണ്‍ പൊട്ടിയതോടെ ഫോണ്‍ താഴേക്ക് പതിച്ചു.
    ബഹിരാകാശം വരെ ഉയര്‍ന്നിട്ടും അത്രയും ഉയരത്തില്‍ നിന്നും താഴെ വീണിട്ടും യാതൊരു കേടുപാടും കൂടാതെ ഫോണ്‍ തിരിച്ചെത്തി എന്നതാണ് ശ്രദ്ധേയം. ഫോണ്‍ ചിത്രങ്ങള്‍ ഷാവോമി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. റെഡ്മി നോട്ട് 7ന്റെ 48 മെഗാപിക്‌സല്‍ ക്യാമറയാണ് ബഹിരാകാശത്തെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ചത്. അതായത് റെഡ്മി നോട്ട് 7ന്റെ ചൈനീസ് പതിപ്പാണ് ബഹിരാകാശത്തേക്ക് അയച്ചത്. ഇന്ത്യയില്‍ ലഭ്യമാക്കിയ റെഡ്മി നോട്ട് 7 സ്മാര്‍ട്‌ഫോണിന് 48 മെഗാപിക്‌സല്‍ ക്യാമറയില്ല. പകരം 12 എംപി+ 2 എംപി റിയര്‍ ക്യാമറയാണുള്ളത്.


    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/

    ബഹിരാകാശ യാത്രനടത്തി റെഡ്മി നോട്ട് 7 |Red

    દ્વારા News60 ML| 60 અભિપ્રાયો

  • ഇന്ത്യക്കാരുടെ വിവരങ്ങള്‍ വിദേശത്തേക്കയക്കുന്നു | Oneplus Sending Data To Singapore

    ഇന്ത്യക്കാരുടെ വിവരങ്ങള്‍ വിദേശത്തേക്കയക്കുന്നു | Oneplus Sending Data To Singapore

    #Oneplus#Technology#News60
    ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായ വണ്‍പ്ലസ് ഇന്ത്യന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ വിദേശത്തേക്ക് അയക്കുന്നതായി ആരോപണം.
    വണ്‍പ്ലസ് 6, വണ്‍പ്ലസ് 6 ടി സ്മാര്‍ട്‌ഫോണുകളില്‍ അടുത്തിടെ അവതരിപ്പിച്ച ഓപ്പണ്‍ ബീറ്റാ സോഫ്റ്റ് വെയറിലാണ് ഇങ്ങനെ ഒരു സുരക്ഷാ വീഴ്ചയുള്ളതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. ടെന്‍സെന്റിന്റെ പിന്തുണയോടെ ഫോണിലെ ഫയല്‍ മാനേജറില്‍ കൊണ്ടുവന്ന ക്ലീന്‍ അപ്പ് ഫീച്ചറാണ് ഉപയോക്താക്കളുടെ വിവരങ്ങള്‍ വിദേശത്തേക്ക് അയക്കുന്നത് എന്ന് വണ്‍പ്ലസിന്റെ റെഡ്ഡിറ്റ് കൂട്ടായ്മയില്‍ ഉപയോക്താക്കള്‍ ആരോപിക്കുന്നു.
    അനാവശ്യമായി ഈ സോഫ്റ്റ് വെയര്‍ ഫോണില്‍ ഉള്‍പ്പെടുത്തിയതിനേയും ഉപയോക്താക്കള്‍ വിമര്‍ശിക്കുന്നുണ്ട്.
    ഇന്ത്യയിലെ വണ്‍പ്ലസ് 6 ഫോണുകളിലെ ഓക്‌സിജന്‍ ഓഎസ് ഓപ്പണ്‍ ബീറ്റാ 17 ലെയും വണ്‍പ്ലസ് 6ടി ഫോണുകളിലെ ഓക്‌സിജന്‍ ഓപ്പണ്‍ ബീറ്റാ 9 ലെയും ഫയല്‍ മാനേജറിലാണ് ടെന്‍സെന്റിന്റെ സഹായത്തോടെ വണ്‍പ്ലസ് ഒരു ഇന്റലിജന്റ് ക്ലീനപ്പ് ഫീച്ചര്‍ ചേര്‍ത്തത്. ഫയല്‍മാനേജറിന്റെ അപ്‌ഡേറ്റ് ചെയ്ത പ്രൈവസി വ്യവസ്ഥകളില്‍ ആവശ്യമുള്ള വിവരങ്ങള്‍ ടെന്‍സെന്റിന്റെ സിംഗപൂരിലുള്ള സെര്‍വറിലേക്ക് അയക്കുമെന്ന് പറയുന്നുണ്ടെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ആന്‍ഡ്രോയിഡ് പതിപ്പ് ഏതാണ്, ഭാഷ, പ്രദേശം, ഹാര്‍ഡ് വെയര്‍ മോഡല്‍, ആപ്പ് ഉപയോഗ വിവരങ്ങള്‍ പോലുള്ള വിവരങ്ങളാണ് ഇങ്ങനെ അയക്കുന്നത്.
    നിലവില്‍ ഈ ഫീച്ചര്‍ ഇന്ത്യയില്‍ മാത്രമാണുള്ളത്.
    ഇത് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമോ എന്ന് വ്യക്തമല്ല.

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/

    ഇന്ത്യക്കാരുടെ വിവരങ്ങള്‍ വിദേശത്തേക്കയക്കുന്നു | Oneplus Sending Data To Singapore

    દ્વારા News60 ML| 69 અભિપ્રાયો

વિશેષતા વિડિયો

  • India observes Independence Day with patriotic fervour

    India observes Independence Day with patriotic fervour

    Prime Minister Narendra Modi
    ---------------------------------------------------------------------------
    ►Subscribe https://goo.gl/C3hVED | to Prime Minister Office’s official Youtube channel.

    Get the latest updates ???? from PM’s Office: news, speeches, public outreach, national events, official state visits, PM’s foreign visits, and much more...

    You can also connect with us on the official PMO website & other Social Media channels –
    ►Website – http://www.pmindia.gov.in
    ►Facebook – https://www.facebook.com/PMOIndia
    ►Twitter – https://twitter.com/PMOIndia
    ►Instagram – https://www.instagram.com/pmoindia

    India observes Independence Day with patriotic fervour

    દ્વારા PMOfficeIndia| 248946 અભિપ્રાયો

  • India - USA Trade Statistics

    India - USA Trade Statistics

    Comparative Trade Statistics for the Years 2013 & 2014
    (Top 25 Products)Watch India - USA Trade Statistics With HD Quality

    દ્વારા Indian Trade Portal| 467770 અભિપ્રાયો

  • Education ???? पर Arvind Kejriwal की जबरदस्त Speech ???? | Latest Motivational Speech | Aam Aadmi Party

    Education ???? पर Arvind Kejriwal की जबरदस्त Speech ???? | Latest Motivational Speech | Aam Aadmi Party

    Education ???? पर Arvind Kejriwal की जबरदस्त Speech ???? | Latest Motivational Speech | Aam Aadmi Party

    #arvindkejriwal #education #aamaadmiparty

    Arvind Kejriwal All Interviews:
    https://youtube.com/playlist?list=PLiN7YZXz4nOc23gNiOivcdgeYUEpUUqlU

    Arvind Kejriwal All Townhalls:
    https://youtube.com/playlist?list=PLiN7YZXz4nOdQ-o4kATbxyeNHjD1SyT8n

    Arvind Kejriwal in Punjab Series:
    https://youtube.com/playlist?list=PLiN7YZXz4nOcJRxl8iqYDKsL26FKUvmSr

    Arvind Kejriwal in Goa Series:
    https://youtube.com/playlist?list=PLiN7YZXz4nOflmK5x_tdfrryxrSc3SBzm

    Arvind Kejriwal In Uttarakhand Series:
    https://youtube.com/playlist?list=PLiN7YZXz4nOcZ5TuqFQsJUmwRdNwvKsCT

    Arvind Kejriwal on Baba Saheb Ambedkar:
    https://youtube.com/playlist?list=PLiN7YZXz4nOfWtKqvMU22KihHk2jiUXdS


    Follow Arvind Kejriwal on Social Media :

    Follow Arvind Kejriwal on Twitter: https://www.twitter.com/ArvindKejriwal


    Follow Arvind Kejriwal on Facebook: https://www.facebook.com/AAPkaArvind/


    Follow Aam Aadmi Party on Facebook: https://www.facebook.com/AamAadmiParty


    Follow Aam Aadmi Party on Twitter: https://www.twitter.com/AamAamAadmiParty

    Education ???? पर Arvind Kejriwal की जबरदस्त Speech ???? | Latest Motivational Speech | Aam Aadmi Party

    દ્વારા AAP| 209604 અભિપ્રાયો

  • INH के खबर का असर खनिज विभाग ने लिया संज्ञान, मुरुम के उत्खन्न को कराया बंद

    INH के खबर का असर खनिज विभाग ने लिया संज्ञान, मुरुम के उत्खन्न को कराया बंद

    INH, INH के खबर का असर खनिज विभाग ने लिया संज्ञान, मुरुम के उत्खन्न को कराया बंद

    #chhattisgarhnews #durgnews #inhnews
    #INH24x7 #Haribhoomi #MadhyaPradeshNews #ChhattisgarhNews #LatestNews #BreakingNews #TodayNews

    Source : ANI \ Studio \ INH Reporters \ Agencies

    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in the favor of fair use.

    आईएनएच 24x7 मध्य प्रदेश और छत्तीसगढ़ का सर्वश्रेष्ठ हिंदी न्यूज चैनल है। यह चैनल देश के बहुप्रतिष्ठित हिंदी दैनिक समाचार पत्र समूह हरिभूमि का ही ऑर्गेनाइजेशन है। आईएनएच 24x7 न्यूज चैनल राजनीति, क्राइम, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। आईएनएच 24x7 न्यूज चैनल की लाइव खबरें एवं ब्रेकिंग न्यूज के लिए बने रहें। आईएनएच 24x7 के साथ देखिये देश-प्रदेश की सभी महत्वपूर्ण और ताजातरीन खबरें...

    Watch the Latest Hindi News Live on INH 24x7

    लेटेस्ट खबरों से अपडेट रहने के लिए हमारे New Youtube Channel “INH 24x7” को Subscribe करें।

    INH 24x7 is The Best Hindi News Channel of Madhya Pradesh and Chhattisgarh. This Channel is the organization of the country's most Prestigious Hindi daily News Paper Group Hari Bhoomi . INH 24x7 News Channel Covers Latest News in Politics, Crime, Entertainment, Bollywood, Business and Sports. Stay Tuned for Live News and Breaking News From INH 24x7 News Channel. With INH 24x7, watch all the important and Latest News of the country and the state ...

    Download INH 24x7 APP : On Android and IOS ????
    URL : https://play.google.com/store/apps/details?id=in.inhnews.live
    खबरों से अपडेट रहने के लिए INH 24x7 से जुड़िए- ????
    INH 24x7 Telegram ???? : https://t.me/+22_aahu6_44yZTJl
    INH 24x7 Whatsapp ???? : +91 9

    દ્વારા Inh News| 181 અભિપ્રાયો

  • अनूठे "रक्षा -सूत्र "  से बांधी डोर विश्वास की

    अनूठे "रक्षा -सूत्र " से बांधी डोर विश्वास की

    अनूठे "रक्षा -सूत्र " से बांधी डोर विश्वास की

    Watch अनूठे "रक्षा -सूत्र " से बांधी डोर विश्वास की With HD Quality

    દ્વારા P P Chaudhary| 3795608 અભિપ્રાયો

  • बीजेपी की तीसरी लिस्ट का इंतजार |  76 में से 66 पर चुनौती, जयपुर में चलेगा हिंदू कार्ड

    बीजेपी की तीसरी लिस्ट का इंतजार | 76 में से 66 पर चुनौती, जयपुर में चलेगा हिंदू कार्ड

    #bjprajasthan #bjp
    DPK NEWS Is the Biggest Regional News Channel of Rajasthan. The DPK NEWS channel is all about Breaking News, Politics News, Entertainment News, Sports News, Social Media News, Movie Reviews, Opinion News and More. Rajasthan’s & India’s most awaited news venture.
    DPK NEWS cover a wide variety of fields such as politics, business economy, & fashion or through the testimony of observers and witnesses to events. DPK NEWS is the medium of broadcasting of various news events and other information via television, radio, or internet in the field of broadcast journalism. DPK News plays a vital role in shaping the public opinion which is very important in any democracy

    For daily news Update
    Instagram Id :- dpknewsindia - https://instagram.com/dpknewsindia?igshid=g7zebroivt2b
    Facebook Id :- dpknewsindia- https://www.facebook.com/dpknewsindia/
    Twitter Id :- dpknewsindia - https://twitter.com/Dpknewsindia?s=20
    Youtube Id:- DPK NEWS - https://youtube.com/channel/UCi1FtAf5pf4LyhkCauk-52A
    Website Id:- www.dpknewsindia.com - https://www.dpknewsindia.com/

    Mx player - https://www.mxplayer.in/live-tv/dpk-news-live-channel-8037dpknewsin

    Dailyhunt - http://bz.dhunt.in/chJqp?ss=wsp&s=i&uu=0x9927b04fb00b7181

    Paytam Live tv - http://m.p-y.tm/feed/?p=5d5f40fa-d319-4487-ab15-0a94714e3f5d

    बीजेपी की तीसरी लिस्ट का इंतजार | 76 में से 66 पर चुनौती, जयपुर में चलेगा हिंदू कार्ड

    દ્વારા DPK NEWS| 629 અભિપ્રાયો

  • Best XI for the second week of Cricket World Cup 2023 | Best performers of ODI World Cup 2023

    Best XI for the second week of Cricket World Cup 2023 | Best performers of ODI World Cup 2023

    Best XI for the second week of Cricket World Cup 2023 | Best performers of ODI World Cup 2023
    Check here the top performers of the second week of ODI World Cup 2023. Here are the top players who have given their best to ensure their teams win the World Cup

    This content contains the Best players from the second week of the world cup 2023.

    #cricketworldcup2023 #worldcup2023 #bestXIplayersinodiworldcup

    Best XI for the second week of Cricket World Cup 2023 | Best performers of ODI World Cup 2023

    દ્વારા CricTracker| 735 અભિપ્રાયો

  • Haryana News:  CM Nayab Saini ने Karnal में अधिकारियों के साथ की बैठक, दिए ये सख्त निर्देश

    Haryana News: CM Nayab Saini ने Karnal में अधिकारियों के साथ की बैठक, दिए ये सख्त निर्देश

    Haryana News: CM Nayab Saini ने Karnal में अधिकारियों के साथ की बैठक, दिए ये सख्त निर्देश

    #haryananews #meeting #karnal #haryanasarkar #haryanagovernment #cmnayabsaini #latestnews #jantatv

    Janta TV News Channel:
    जनता टीवी हरियाणा, पंजाब और हिमाचल प्रदेश का सर्वश्रेष्ठ हिंदी न्यूज चैनल है। जनता टीवी न्यूज चैनल राजनीति, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। जनता टीवी न्यूज चैनल की लाइव खबरें एवं ब्रेकिंग न्यूज के लिए बने रहें ।
    जनता टीवी के साथ देखिये देश-प्रदेश की सभी महत्वपूर्ण और बड़ी खबरें|

    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in the favor of fair use.

    #JantaTV
    #Haryana
    #HimachalPradesh
    #Punjab
    Watch the latest Hindi news Live on Janta TV
    Janta TV is Best Hindi News Channel in Haryana, Punjab & Himachal. Janta TV news channel covers the latest news in Politics, Entertainment, Bollywood, Business and Sports.
    Stay tuned for all the breaking news in Hindi!

    Download Janta TV APP: On Android and IOS
    https://play.google.com/store/apps/details?id=com.jantatv&hl=en

    खबरों से अपडेट रहने के लिए जनता टीवी से जुड़िए-
    Janta TV Telegram
    https://t.me/+22_aahu6_44yZTJl

    Janta TV Whatsapp
    https://chat.whatsapp.com/BT4EgqJdcvsBMA7k1DEdwj

    Subscribe to Janta TV YouTube Channel:
    https://www.youtube.com/c/jantatvnews?sub_confirmation=1
    https://www.youtube.com/c/JantaTVUttarPradeshUttrakhand?sub_confirmation=1
    Visit Janta TV website:
    https://www.jantatv.com/
    Follow us on Facebook:
    https://www.facebook.com/JantaTvNews
    https://www.facebook.com/jantatvhimachal
    https://www.facebook.com/JantaTv

    દ્વારા Janta TV| 151 અભિપ્રાયો